പേരു ശരിയായാൽ പാതിയായി എന്നു പണ്ടാരോ പറഞ്ഞത് അച്ചട്ടാവുന്നതു പംക്തികളുടെ കാര്യത്തിലാണ്. കൊല്ലത്തെ " മലയാളനാട്ടി'ൽ തന്റെ പംക്തിക്ക് ‘കൗമുദി' പത്രാധിപർ കെ.ബാലകൃഷ്ണൻ "സാഹിത്യവാരഫലം' എന്നു പേരിട്ടത് പ്രഫ. എം. കൃഷ്ണൻ നായർക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും അതിനു പകരം "സാഹിത്യരംഗം കഴിഞ്ഞയാഴ്ചയിൽ എന്നോ മറ്റോ ആയിരുന്നെങ്കിൽ എന്തൊരു വളിപ്പായിപ്പോയേനെ!
ഓരോ ആഴ്ചയിലെയും ഏറ്റവും നല്ല ഉദ്ധരണികൾ തിരഞ്ഞെടുത്തു കൊടുക്കാൻ 1979 ൽ തീരുമാനിച്ചപ്പോൾ ആ പംക്തിക്ക് "വാചകമേള' എന്ന പേരു കിട്ടിയ ഉടൻ തന്നെ സംഗതി ഏറ്റു എന്നു ഞങ്ങൾക്കെല്ലാം മനസ്സിലായി. കുറെക്കഴിഞ്ഞ് മറ്റു പത്രങ്ങളും അത്തരം പംക്തികൾ തുടങ്ങിയപ്പോൾ അവിടത്തെ പംക്തിപേർ പറയുന്നതിനു പകരം മറ്റേ പത്രത്തിന്റെ വാചകമേളയിൽ ഈ വാചകം കണ്ടില്ല' എന്നൊക്കെ ആളുകൾ പറയാൻ തുടങ്ങി.
വിദ്യാർഥികളുടെ പേജിന് പഠിപ്പുര എന്നു പേരു കിട്ടിയപ്പോഴും ഇതുപോലൊരു സന്തോഷം തോന്നി.
Bu hikaye Manorama Weekly dergisinin November 18, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin November 18, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
എൻ കണിമലരെ....
പാട്ടിൽ ഈ പാട്ടിൽ
ഫെയ്സ്ബുക്കിലൂടെ സിനിമയിലേക്ക്..
ഫെയ്സ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ടിക് ടോക്കിലൂടെയും പങ്കുവയ്ക്കുന്ന കുഞ്ഞുകുഞ്ഞ് വിഡിയോകൾ എത്രയോ പേരുടെ ജീവിതം മാറ്റിമറിച്ചിട്ടുണ്ട്. അങ്ങനെ സോഷ്യൽ മീഡിയ, ജീവിതത്തിന്റെ വഴിത്തിരിവായ അഭിനേത്രിയാണ് അഷിക അശോകൻ
മരണപ്പതിപ്പ്
കഥക്കൂട്ട്
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.