മൃദുലയുടെ അമ്മയുടെ പിറന്നാൾ. വീട്ടിൽ എല്ലാവരുമുള്ള ദിവസം. മലയാളം, തമിഴ്, കന്നട സിനിമകളിലായി മുന്നൂറോളം പാട്ടുകൾ പാടിക്കഴിഞ്ഞ പാട്ടുകാരി. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ഗവൺമെന്റിന്റെ പുരസ്കാരം നേടിയതിന്റെ ആഘോഷത്തിലാണ് എല്ലാവരും. ഒല്ലൂർ വൈദ്യരത്നം ആയുർവേദ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായ ഭർത്താവ് അരുൺ ബി. വാരിയർക്കും മകൾ മൈത്രയ്ക്കും ഒപ്പം തൃശൂരിലാണ് മൃദുല വാരിയർ താമസിക്കുന്നത്. പാട്ടും പാടിയുള്ള തന്റെ ജീവിതയാത്രയെക്കുറിച്ചു മനോരമ ആഴ്ചപ്പതിപ്പിനോടു മനസ്സു തുറക്കുന്നു :
പാട്ടിലേക്കുള്ള വഴി?
പഠിച്ചതും വളർന്നതും കോഴിക്കോടാണ്. ചെറുപ്പം മുത ലേ പാട്ട് കൂടെയുണ്ട്. പ്ലസ കഴിഞ്ഞപ്പോൾ ബിടെക്കിന് ചേ ർന്നു. അപ്പോഴും സംഗീതപഠനം മുടക്കിയില്ല. ആ സമയത്തെ ല്ലാം റിയാലിറ്റി ഷോകളിൽ പങ്കെടുത്തിരുന്നു. എല്ലാ ചാനലു കളിൽനിന്നും സമ്മാനം കിട്ടി. ബിടെക് പൂർത്തിയാക്കി എംടെ ക്കിന് പോകാം എന്നാണു കരുതിയിരുന്നത്. സംഗീതം തൊഴി ലാക്കിയെടുക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. ഞങ്ങളുടെ കു ടുംബത്തിൽ ആരും തന്നെ സംഗീതമേഖലയിൽ ഇല്ല. എത്തി പ്പെടാൻ പറ്റാത്ത ഒരു മേഖലയായിരുന്നു എന്നെ സംബന്ധിച്ചി ടത്തോളം സംഗീതം. മുന്നോട്ടു പോകാൻ ഒരു ജോലി വേണം. ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് കഴിഞ്ഞ സമയത്ത് അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും താൽപര്യത്തിന്റെ പുറത്താണ് ഞാൻ വീണ്ടും റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. അതായിരുന്നു ഞാൻ പങ്കെടുത്ത അവസാന റിയാലിറ്റി ഷോ. ഈ പരിപാടിയിൽ പങ്കെടുത്തതോടെയാണ് എന്നെ തേടി സിനിമയിൽനിന്ന് ഒരുപാട് അവസരങ്ങൾ വന്നു തുടങ്ങിയത്.
സിനിമയിലേക്കുള്ള വരവ്?
2007ൽ ‘ബിഗ് ബി' എന്ന ചിത്രത്തിൽ അൽഫോൺസ് സാ റിന്റെ സംഗീതത്തിലാണ് ഞാൻ ആദ്യമായി പാടിയത്. ഒരു വാ ക്കും' എന്നു തുടങ്ങുന്ന പാട്ട്. ഞാനും അൽഫോൺസ് സാറും ചേർന്നാണ് ആ പാട്ടു പാടിയത്. ആ സമയത്ത് ഞാൻ പങ്കെടു ത്ത റിയാലിറ്റി ഷോയിൽ അദ്ദേഹം ജഡ്ജ് ആയിരുന്നു. അങ്ങ നെയാണ് പരിചയപ്പെട്ടത്. എനിക്ക് അദ്ദേഹം ഗുരുതുല്യനാ ണ്. ചെന്നൈയിൽ വച്ചായിരുന്നു റിക്കോർഡിങ്.
‘കളിമണ്ണി'ലെ പാട്ടല്ലേ ആദ്യം ശ്രദ്ധിക്കപ്പെട്ടത്?
Bu hikaye Manorama Weekly dergisinin August 12,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin August 12,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.