നാൽപതാമത്തെ വയസ്സിലാണ് ഏഴാമത്തെ കുട്ടിയായ ഉമ്മു കുൽസുവിനെ ഞാൻ പ്രസവിക്കുന്നത്. കുട്ടിയെ എന്നെ കാണിക്കാൻ ഡോക്ടർമാർക്കു മടിയായിരുന്നു. രണ്ടും കയ്യും ഇല്ല. കുഞ്ഞു കാലുകൾ രണ്ടിനും രണ്ടു തരത്തിലാണ് നീളം. ജനിച്ചപ്പോൾ കുട്ടി കരഞ്ഞതുമില്ല. ഈ കുട്ടിയെ നിങ്ങൾ എങ്ങനെ വളർത്തും, വേറെ ആർക്കെങ്കിലും കൊടുത്തൂടെ എന്നൊക്കെയായിരുന്നു ആശുപത്രിയിൽനിന്നു പറഞ്ഞത്. ഏഴു മക്കളെ പോറ്റണം. ഭർത്താവ് മുഹമ്മദ് ഹനീഫയ്ക്ക് മീൻ പിടിത്തമാണ്. ഞാനും വയലിൽ കൊയ്യാൻ പോയും കൂലിപ്പണിക്കു പോയുമൊക്കെയാണ് കുടുംബം നോക്കുന്നത്. ആ സാഹചര്യത്തിൽ എപ്പോഴും പരിചരണം ആവശ്യമുള്ള കുട്ടിയെ എനിക്കു ശരിക്കു നോക്കാൻ പറ്റുമോ, അവൾ ബാധ്യതയാകുമോ എന്നൊക്കെ എന്റെ ആങ്ങളമാരും സംശയം പറഞ്ഞു. പക്ഷേ, ഇരക്കാൻ പോകേണ്ടി വന്നാലും ഞാൻ അവളെ പോറ്റുമെന്നു തന്നെ എല്ലാവരോടും പറഞ്ഞു.
Bu hikaye Manorama Weekly dergisinin April 29,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin April 29,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.
കൊതിയൂറും വിഭവങ്ങൾ
മുട്ട സ്റ്റു
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
എന്നിട്ടും കണ്ടില്ല
കഥക്കൂട്ട്
ആദ്യം കിട്ടിയ താജ്മഹൽ
വഴിവിളക്കുകൾ
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.