താൻ അഭിനയിച്ച “മാളികപ്പുറം' എന്ന സിനിമ സുപ്പർഹിറ്റ് ആയി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് നടി ആൽഫി പഞ്ഞിക്കാരൻ. ചിത്രത്തിൽ കല്ലു എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ആൽഫി എത്തിയത്. സിനിമാജീവിതത്തിലെ ആദ്യ അമ്മവേഷം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ കൂടിയാണ് ആൽഫി. “മാളികപ്പുറത്തെക്കുറിച്ചും മറ്റ് സിനിമാവിശേഷങ്ങളെക്കുറിച്ചും ആൽഫി പഞ്ഞിക്കാരൻ. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയെയും നിർമാതാവ് ആന്റോ ജോസഫിനെയും എനിക്കു നേരത്തേ അറിയാം. “മാളികപ്പുറ'ത്തിലെ സൗമ്യ എന്ന കഥാപാത്രം ഞാൻ ചോദിച്ചു വാങ്ങിയതാണ്. മാളികപ്പുറം എന്ന ചിത്രം വരുന്നുണ്ട് എന്നു കേട്ടിരുന്നു. ഞാൻ ആന്റോ ചേട്ടനെ വിളിച്ച് ചേട്ടാ എനിക്കു പറ്റിയ റോൾ ഉണ്ടെങ്കിൽ പറയണേ' എന്നു പറഞ്ഞിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചു ഞാൻ ഫോട്ടോ അയച്ചു. പക്ഷേ, വിളിക്കുമെന്നു കരുതിയില്ല. അവസരം ചോദിക്കുന്നതിൽ എനിക്കു മടിയില്ല. നമുക്കുവേണ്ടി നമ്മൾ അല്ലാതെ മറ്റാരാണു ചോദിക്കുക? ആരും ഒന്നും നമ്മുടെ കയ്യിൽ കൊണ്ടു തരില്ല. തിരക്കഥാകൃത്ത് അഭിലാഷ് സുഹൃത്താണ്. സൗമ്യ എന്ന കഥാപാത്രത്തിനു വേണ്ടി എന്നെ എടുത്താൽ നന്നാകും എന്ന് അവർക്കു തോന്നിക്കാണും.
ആദ്യത്തെ അമ്മ വേഷം
Bu hikaye Manorama Weekly dergisinin February 04,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin February 04,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.
കൊതിയൂറും വിഭവങ്ങൾ
മുട്ട സ്റ്റു
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.