‘മാളികപ്പുറ’ത്തിൽ അമ്മ
Manorama Weekly|February 04,2023
കഥാപാത്രത്തിനുവേണ്ടി എന്തു വ്വത്വാസവും വരുത്താൻ എനിക്കു മടിയില്ല. എനിക്കും കല്ലു എന്ന കഥാപാത്രമായ ദേവനന്ദയ്ക്കും തമ്മിൽ മുഖഛായ ഉണ്ടെന്നു പലരും പറയാറുണ്ട്. തിയറ്റർ വിസിറ്റിനൊക്കെ പോകുമ്പോൾ ശരിക്കും കല്ലുവിന്റെ അമ്മയാണോ എന്നു പലരും ചോദിച്ചിരുന്നു.
സന്ധ്യ  കെ.പി.
‘മാളികപ്പുറ’ത്തിൽ അമ്മ

 താൻ അഭിനയിച്ച “മാളികപ്പുറം' എന്ന സിനിമ സുപ്പർഹിറ്റ് ആയി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് നടി ആൽഫി പഞ്ഞിക്കാരൻ. ചിത്രത്തിൽ കല്ലു എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ആൽഫി എത്തിയത്. സിനിമാജീവിതത്തിലെ ആദ്യ അമ്മവേഷം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ കൂടിയാണ് ആൽഫി. “മാളികപ്പുറത്തെക്കുറിച്ചും മറ്റ് സിനിമാവിശേഷങ്ങളെക്കുറിച്ചും ആൽഫി പഞ്ഞിക്കാരൻ. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയെയും നിർമാതാവ് ആന്റോ ജോസഫിനെയും എനിക്കു നേരത്തേ അറിയാം. “മാളികപ്പുറ'ത്തിലെ സൗമ്യ എന്ന കഥാപാത്രം ഞാൻ ചോദിച്ചു വാങ്ങിയതാണ്. മാളികപ്പുറം എന്ന ചിത്രം വരുന്നുണ്ട് എന്നു കേട്ടിരുന്നു. ഞാൻ ആന്റോ ചേട്ടനെ വിളിച്ച് ചേട്ടാ എനിക്കു പറ്റിയ റോൾ ഉണ്ടെങ്കിൽ പറയണേ' എന്നു പറഞ്ഞിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചു ഞാൻ ഫോട്ടോ അയച്ചു. പക്ഷേ, വിളിക്കുമെന്നു കരുതിയില്ല. അവസരം ചോദിക്കുന്നതിൽ എനിക്കു മടിയില്ല. നമുക്കുവേണ്ടി നമ്മൾ അല്ലാതെ മറ്റാരാണു ചോദിക്കുക? ആരും ഒന്നും നമ്മുടെ കയ്യിൽ കൊണ്ടു തരില്ല. തിരക്കഥാകൃത്ത് അഭിലാഷ് സുഹൃത്താണ്. സൗമ്യ എന്ന കഥാപാത്രത്തിനു വേണ്ടി എന്നെ എടുത്താൽ നന്നാകും എന്ന് അവർക്കു തോന്നിക്കാണും.

ആദ്യത്തെ അമ്മ വേഷം

Bu hikaye Manorama Weekly dergisinin February 04,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Manorama Weekly dergisinin February 04,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MANORAMA WEEKLY DERGISINDEN DAHA FAZLA HIKAYETümünü görüntüle
കാനിൽ പായൽ കിലുക്കം അസീസിന്  വെള്ളിത്തിരയിൽ തിളക്കം
Manorama Weekly

കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം

“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.

time-read
6 dak  |
June 15,2024
കത്തുസാഹിത്യം
Manorama Weekly

കത്തുസാഹിത്യം

കഥക്കൂട്ട്

time-read
1 min  |
June 15,2024
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
Manorama Weekly

പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം

വഴിവിളക്കുകൾ

time-read
1 min  |
June 15,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കൂൺ ഉരുളക്കിഴങ്ങ് പക്കാവട

time-read
1 min  |
June 08,2024
ഹൃദയഹാരിയായ ചിത്രകഥ
Manorama Weekly

ഹൃദയഹാരിയായ ചിത്രകഥ

സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

time-read
4 dak  |
June 08,2024
കേൾക്കാൻ വയ്യല്ലോ
Manorama Weekly

കേൾക്കാൻ വയ്യല്ലോ

കഥക്കൂട്ട്

time-read
2 dak  |
June 08,2024
സഞ്ചാരിയും ശാന്താറാമും
Manorama Weekly

സഞ്ചാരിയും ശാന്താറാമും

വഴിവിളക്കുകൾ

time-read
1 min  |
June 08,2024
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
Manorama Weekly

അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി

40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.

time-read
2 dak  |
June 01, 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മുട്ട സ്റ്റു

time-read
1 min  |
June 01, 2024
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
Manorama Weekly

ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം

ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.

time-read
5 dak  |
June 01, 2024