നമ്മൾ ആദ്യനോട്ടത്തിൽത്തന്നെ എഴുതിത്തള്ളാനിടയുള്ള ചില കഥാപാത്രങ്ങളുണ്ട്. പിന്നെ നാം കാണുന്നത് അവർ ചരിത്രപുരുഷന്മാരായിത്തീരുന്നതാണ്.
മുഖം നിറച്ചു വടുക്കളുള്ള റേബാരറ്റ് ഇത വലിയ നടൻ ആകുമെന്ന് ആദ്യം ആ മുഖം കണ്ട് ആരെങ്കിലും വിചാരിച്ചോ? എൺപത്തിരണ്ടാം വയസ്സിൽ 2009 ൽ ആ ഓസ്‌ട്രേലിയൻ നടൻ മരിച്ചപ്പോൾ ലോകം തേങ്ങിയതിന്റെ അലയൊലി മറക്കാറായോ? ഓംപുരിയെയും ഇന്ദ്രൻസിനെയും ആദ്യമായി വെള്ളിത്തിരയിൽ കണ്ടപ്പോൾ അവർ ഇത് മഹാനടന്മാരാവുമെന്ന് നമ്മൾ വിചാരിച്ചോ?
സിനിമ പഠിക്കാനുള്ള കഴിവൊന്നുമില്ലെന്നു പറഞ്ഞ് യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയുടെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സിൽ രണ്ടു തവണ പ്രവേശനം നിഷേധിക്കപ്പെട്ട ഒരാളെ നാം ഇന്ന് ഉയരങ്ങളിൽ കാണുന്നു. സ്റ്റീഫൻ സ്പീൽബർഗ്.
ഹോർമോണുകളുടെ കുറവ് ശാരീരിക വളർച്ചയെ ബാധിക്കുമെന്നു മാതാപിതാക്കൾ പേടിച്ച ഒരു കുട്ടിയായിരുന്നു ലയണൽ മെസ്സി. ഹോർമോൺ പ്രശ്നം ചികിത്സിച്ചു ഭേദമാക്കിക്കൊള്ളാമെന്ന ഉറപ്പിൽ എഫ്സി ബാർസലോണ ക്ലബ്ബിൽ ചേർന്ന മെസ്സിക്ക് ഒരു ഘട്ടത്തിൽ ദിവസവും കുത്തിവയ്പ് എടുക്കണമായിരുന്നു. പൊക്കക്കുറവും ആരോഗ്യക്കുറവുമൊക്കെ സൃഷ്ടിച്ച പ്രതിസന്ധികൾ അതിജീവിച്ചല്ലേ മെസ്സി ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോളർമാരിലൊരാളായത്.
This story is from the November 12, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 12, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.