നമ്മൾ ആദ്യനോട്ടത്തിൽത്തന്നെ എഴുതിത്തള്ളാനിടയുള്ള ചില കഥാപാത്രങ്ങളുണ്ട്. പിന്നെ നാം കാണുന്നത് അവർ ചരിത്രപുരുഷന്മാരായിത്തീരുന്നതാണ്.
മുഖം നിറച്ചു വടുക്കളുള്ള റേബാരറ്റ് ഇത വലിയ നടൻ ആകുമെന്ന് ആദ്യം ആ മുഖം കണ്ട് ആരെങ്കിലും വിചാരിച്ചോ? എൺപത്തിരണ്ടാം വയസ്സിൽ 2009 ൽ ആ ഓസ്‌ട്രേലിയൻ നടൻ മരിച്ചപ്പോൾ ലോകം തേങ്ങിയതിന്റെ അലയൊലി മറക്കാറായോ? ഓംപുരിയെയും ഇന്ദ്രൻസിനെയും ആദ്യമായി വെള്ളിത്തിരയിൽ കണ്ടപ്പോൾ അവർ ഇത് മഹാനടന്മാരാവുമെന്ന് നമ്മൾ വിചാരിച്ചോ?
സിനിമ പഠിക്കാനുള്ള കഴിവൊന്നുമില്ലെന്നു പറഞ്ഞ് യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയുടെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സിൽ രണ്ടു തവണ പ്രവേശനം നിഷേധിക്കപ്പെട്ട ഒരാളെ നാം ഇന്ന് ഉയരങ്ങളിൽ കാണുന്നു. സ്റ്റീഫൻ സ്പീൽബർഗ്.
ഹോർമോണുകളുടെ കുറവ് ശാരീരിക വളർച്ചയെ ബാധിക്കുമെന്നു മാതാപിതാക്കൾ പേടിച്ച ഒരു കുട്ടിയായിരുന്നു ലയണൽ മെസ്സി. ഹോർമോൺ പ്രശ്നം ചികിത്സിച്ചു ഭേദമാക്കിക്കൊള്ളാമെന്ന ഉറപ്പിൽ എഫ്സി ബാർസലോണ ക്ലബ്ബിൽ ചേർന്ന മെസ്സിക്ക് ഒരു ഘട്ടത്തിൽ ദിവസവും കുത്തിവയ്പ് എടുക്കണമായിരുന്നു. പൊക്കക്കുറവും ആരോഗ്യക്കുറവുമൊക്കെ സൃഷ്ടിച്ച പ്രതിസന്ധികൾ അതിജീവിച്ചല്ലേ മെസ്സി ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോളർമാരിലൊരാളായത്.
Diese Geschichte stammt aus der November 12, 2022-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 12, 2022-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.