Prøve GULL - Gratis
THE MAJESTIC M
Vanitha
|July 19, 2025
സെൻസേഷനൽ ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ മുരളി ഗോപി സംസാരിക്കുന്നു

ഒറ്റവരിയിൽ ഒതുങ്ങില്ല ചിലർ. മുരളി ഗോപി അത്തരത്തിലൊരാളാണ്. കഥാകൃത്ത്, മാധ്യമപ്രവർത്തകൻ, തിരക്കഥാകൃത്ത്, നടൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ. അങ്ങനെ വിശേഷണങ്ങളേറെ.
കൊടുമുടിയെ നിത്യവും കണ്ടുവളർന്ന മനുഷ്യന് ഉയരം സാധാരണ കാര്യമാണ്. അതുകൊണ്ടാകാം ഭരത് ഗോപിയുടെ മകനു പല വിഷയങ്ങളിൽ നൂറിൽ നൂറു കിട്ടുമ്പോഴും അധികപുളകം തോന്നാത്തത്. 15 മിനിറ്റ് ആയുസ്സുള്ള വൈറൽ സൂപ്പർസ്റ്റാർ ആകേണ്ട എന്നു ബോധപൂർവം തീരുമാനിക്കുന്നത്. സെൻസേഷനൽ ശബ്ദകോലാഹലങ്ങളില്ലാതെ മുരളി ഗോപി സംസാരിക്കുന്നു .
അനന്തൻകാടാണു പുതിയ വിശേഷം. ആ പേരിലേക്കെത്തിയത് എങ്ങനെയാണ്?
നമ്മുടെ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗം പണ്ടൊരു കാടായിരുന്നു. അനന്തൻ കാട് എന്നായിരുന്നു പേര്. തിരക്കഥ എഴുതി വന്നപ്പോൾ അതായിരിക്കും പറ്റിയ നാമം എന്നു തോന്നി.
"ടു ദ് ജംഗിൾസ് വിത്തിൻ' എന്നാണു സിനിമയുടെ ടാഗ് ലൈൻ. 90കളുടെ തുടക്കത്തിൽ, കോളജിൽ പഠിക്കുന്ന സമയത്ത്, ഞാൻ കണ്ട ചില മുഖങ്ങളും കൊണ്ട് ചില അനുഭവങ്ങളും കേട്ടറിഞ്ഞ ചില സംഭവ ങ്ങളുമാണു കഥയുടെ കാതൽ.
ടീസർ ഗാനത്തിലെ വരികൾ ഏറെ ശ്രദ്ധ നേടി. പാട്ടു വിശേഷങ്ങൾ പറയാമോ?
സിനിമാ ഗാനശാഖയോടു പണ്ടേ വലിയ കമ്പമുണ്ടായിരുന്നു. ഗാന സാഹിത്യത്തോടു താത്പര്യവും. എന്നിരുന്നാലും, ഒരിക്കലും ഒരു ഗാനരചയിതാവും ഗായകനും ആകുമെന്നു യൗവനകാലത്തു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അതങ്ങനെ വന്നു ഭവിച്ചതാണ്. ഇപ്പോൾ ഏകദേശം പതിനഞ്ചോളം പാട്ടുകൾ പാടി. "അനന്തൻകാടി'ലേതുൾപ്പടെ ഏഴു പാട്ടുകൾ എഴുതി. ഗാനരചന നടത്തിയതൊക്കെ ഞാൻ എഴുതിയ സിനിമകൾക്ക് വേണ്ടിയായിരുന്നു. തിരയെഴുത്തിന്റെ ഭാഗമായിത്തന്നെ മനസ്സിൽ തെളിയാറുള്ളതാണ് അതിനു വേണ്ടുന്ന സംഗീതവും ഗാനങ്ങളും. ഒരു പക്ഷേ, അതാകാം കാരണം. ഗുപ്തമായി കവിതകൾ കുറിച്ചിടുന്ന സ്വഭാവവും ഉണ്ട്. അതൊക്കെ തുണച്ചിരിക്കാം.
സംഗീത അഭിരുചി വളർത്തിയെടുത്തത് എങ്ങനെ?
ഓർമയുള്ള കാലം മുതൽ പാട്ട് ഇഷ്ടമാണ്. എപ്പോഴും ചുണ്ടിലൊരു പാട്ട് ഉണ്ടാകും. പക്ഷേ, ശാസ്ത്രീയമായി സംഗീതം പഠിക്കാൻ തക്കവണ്ണം ശുഷ്ക്കാന്തി ഉണ്ടായിരുന്നില്ല. അമ്മയാണു സംഗീതത്തിൽ എന്റെ മാനസഗുരു. അമ്മ പാടിത്തന്നിരുന്ന മനോഹരങ്ങളായ താരാട്ടുപാട്ടുകളാണു ഓർമയിലുള്ള ആദ്യ സംഗീതം.
രസികനിലെ ചാഞ്ഞു നിക്കണ പൂത്ത മാവിന്റെ ' എന്ന പാട്ട് സംഭവിച്ചതെങ്ങനെയാണ്?
Denne historien er fra July 19, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size