Prøve GULL - Gratis
അമ്മയും പിന്നെ ജി. ശങ്കരപ്പിള്ള സാറും
Manorama Weekly
|November 26, 2022
വഴിവിളക്കുകൾ

എഴുത്തു വഴിയിൽ കൊളുത്തപ്പെട്ട ആദ്യവിളക്ക് അമ്മയുടേതായിരുന്നു. മാതാപിതാക്കൾ എത്യോപ്യൻ വിദ്യാഭ്യാസ വകുപ്പിൽ ജോലിയിലായിരുന്നതിനാൽ കൂട്ടുകാർക്കിടയിൽ എത്യോപ്യനായി അറിയപ്പെട്ട് ബാല്യത്തിന്റെ ആദ്യകാലം കഴിച്ചു കൂട്ടേണ്ടി വന്നുവെങ്കിലും, അനിശ്ചിതത്വങ്ങൾക്കൊടുവിൽ അമ്മ മടങ്ങിയെത്തിയത് സാന്ത്വനമേകി.
ബൈബിൾ കഥകൾ മുന്നെയും, രാമായണ-ഭാഗവത കഥകൾ തുടർന്നുമുള്ള കഥകളുടെ കേൾവിക്കാലമായിരുന്നു പിന്നീട്. നാടോടിച്ചൊല്ലുകൾ അമ്മയുടെ നാവിൽ നിന്നു പൊഴിയവെ ബാല്യം കടന്നുള്ള കൗമാരം ആഹ്ലാദപൂരിതമായി...
“തണ്ടുരുളും തടിയുരുളും തണ്ടിൻമേലൊരുമണി ചെറുമണി കുരുമുളകുരുളും...
“ഓതറ വളവിലൊരുവളവിലൊരകവള വിലൊരിളവളവിലൊരിള തളത്തേൽ പത്തിരുപത്തഞ്ചിള ഒതളങ്ങ...
ശ്വാസം വിടാതെ, തെറ്റു കൂടാതെ ചൊല്ലിയാൽ അമ്മയുടെ വക ഒരുമ്മ ഉറപ്പ്.
Denne historien er fra November 26, 2022-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വഴുതനങ്ങ തേങ്ങാപ്പാലിൽ വറ്റിച്ചത്
1 mins
September 20, 2025

Manorama Weekly
നായ്ക്കളും ഉറക്കവും
പെറ്റ്സ് കോർണർ
1 min
September 20, 2025

Manorama Weekly
സാഹിത്യക്കേസുകൾ
കഥക്കൂട്ട്
2 mins
September 20, 2025

Manorama Weekly
പ്രണയത്തിനേറ്റ പ്രഹരമാണ് കഥ
വഴിവിളക്കുകൾ
1 mins
September 20, 2025

Manorama Weekly
ആറ് ഓണപായസങ്ങൾ
ക്യാരറ്റ് പായസം
2 mins
September 13, 2025

Manorama Weekly
ഇടത്തന്മാർ
തോമസ് ജേക്കബ്
2 mins
September 13, 2025

Manorama Weekly
സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസിങ് തട്ടിപ്പുകൾ
സൈബർ ക്രൈം
1 mins
September 06, 2025

Manorama Weekly
രക്ഷാകവചവും പതാകയും
വഴിവിളക്കുകൾ
1 mins
September 06, 2025

Manorama Weekly
അരുമ മൃഗങ്ങളും വീട്ടിനുള്ളിലെ അപകടങ്ങളും
പെറ്റ്സ് കോർണർ
1 min
September 06, 2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കുരുമുളകിട്ട കോഴിക്കറി
1 mins
September 06, 2025
Translate
Change font size