Prøve GULL - Gratis
മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ...
Manorama Weekly
|July 16, 2022
പാട്ടിൽ ഈ പാട്ടിൽ

ഉപഹാരം ' എന്ന സിനിമയിലെ "പൊൻമേഘമോ പ്രേമസന്ദേശമോ' എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയിൽ എന്റെ തുടക്കം. തുളസീദാസ് സംവിധാനം ചെയ്ത 1995ൽ മാണിക്യചെമ്പഴുക്ക' എന്ന സിനിമയ്ക്കു വേണ്ടി. രാജാമണിയുടെ സംഗീതത്തിൽ ഞാൻ എഴുതിയ ഗാനമാണ് "മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ... സംസാരത്തിനിടെ രാജാമണി എന്നോടു ചോദിച്ചു: “എന്താണ് ഈ മാണിക്യച്ചെമ്പഴുക്ക? അത് നീ കണ്ടുപിടിച്ച ഒരു സാധനമാണല്ലോ?'' ചിത്രം എന്ന സിനിമയിലെ "ദൂരെക്കിഴക്കുദിക്കും മാണിക്യച്ചെമ്പഴുക്ക എന്ന പാട്ടിനെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്.
Denne historien er fra July 16, 2022-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly

Manorama Weekly
യുപിഐ ഇടപാടുകളിൽ പ്രത്യേക ശ്രദ്ധ വേണം
സൈബർ ക്രൈം
2 mins
October 04, 2025

Manorama Weekly
നായ്ക്കളിലെ പെരുമാറ്റ വൈകല്യങ്ങൾ
പെറ്റ്സ് കോർണർ
1 min
October 04, 2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മുട്ട- കിഴങ്ങ് മപ്പാസ്
1 mins
October 04, 2025

Manorama Weekly
കുർദിസ്ഥാനിൽ നിന്നൊരു മലയാളി
വഴിവിളക്കുകൾ
1 min
October 04, 2025

Manorama Weekly
പേരിന്റെ ചിഹ്നം
കഥക്കൂട്ട്
2 mins
October 04, 2025

Manorama Weekly
നായ്ക്കളും നേത്രരോഗങ്ങളും
പെറ്റ്സ് കോർണർ
1 min
September 27,2025

Manorama Weekly
മധുരപ്രണയത്തിന്റെ നിത്യഹിറ്റുകൾ
ഒരു പുതിയ ഗായികയെ അവതരിപ്പിക്കണം എന്നത് സംഗീതസംവിധായകന്റെയും പ്രൊഡ്യൂസറുടെയും സംവിധായകന്റെയുമൊക്കെ തീരുമാനമാണല്ലോ. ആ തീരുമാനത്തിന് കൈലാസ് മേനോനോടും സാന്ദ്ര തോമസിനോടും സ്വപ്നേഷ് നായരോടും എനിക്കു നന്ദിയുണ്ട്. അവരുടെ ആ തീരുമാനം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
4 mins
September 27,2025

Manorama Weekly
ഇറക്കിക്കെട്ടൽ
കഥക്കൂട്ട്
1 mins
September 27,2025

Manorama Weekly
കഥയുടെ നരിവേട്ട
വഴിവിളക്കുകൾ
1 min
September 27,2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വഴുതനങ്ങ തേങ്ങാപ്പാലിൽ വറ്റിച്ചത്
1 mins
September 20, 2025
Translate
Change font size