ശെരികളെക്കാൾ വേഗത്തിൽ തെറ്റുകൾ ആവർത്തിക്കപ്പെടുമെന്നതാണ് തെറ്റുകളുടെ രീതിശാസ്ത്രം കേരള സംസ്ഥാനമുണ്ടായതിനു ശേഷമുള്ള ആദ്യമന്ത്രിസഭ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്തത് 1957 ഏപ്രിൽ അഞ്ചിന്. അതൊരു ദുഃഖവെള്ളിയാഴ്ച (Good Friday) ആയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.സി. ജോൺ Melting Pot എന്ന പുസ്തകത്തിലെഴുതി. 1975 ൽ.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു എന്നതു മാത്രമാണു ശരി. ദുഃഖവെള്ളിയാഴ്ചയായിരുന്നില്ല. യേശുക്രിസ്തുവിന്റെ കുരിശിലെ ത്യാഗങ്ങൾ ഓർമിക്കാൻ ക്രിസ്ത്യാനികൾ പള്ളിയിൽ ഒത്തുകൂടുന്ന ദുഃഖവെള്ളിയാഴ്ച 1957 ൽ ഏപ്രിൽ 19 ന് ആയിരുന്നു.
കെ.സി.ജോണിനെ വിശ്വസിച്ച് പിന്നീട് പലരും ദുഃഖവെള്ളിയാഴ്ചക്കഥ ആവർത്തിച്ചു. ചെറിയാൻ ഫിലിപ്പ് കാൽ നൂറ്റാണ്ട്' എന്ന പുസ്തകമെഴുതിയപ്പോൾ ജോണിന്റെ പ്രസ്താവത്തെ അൽപം കൂടി വികാരഭരിതമാക്കി. "സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന സഖാക്കളുടെ മുദ്രാവാക്യങ്ങളുടെ അലയൊലി പാളയം പള്ളിവാതിൽക്കലെത്തുമ്പോൾ ദുഃഖവെള്ളിയാഴ്ച പച്ച വെള്ളംപോലും കുടിക്കാതെ വിശ്വാസികൾ പള്ളിയിൽ പ്രത്യേക പ്രാർഥനയിൽ പങ്കെടുക്കുകയായിരുന്നു.
この記事は Manorama Weekly の July 02, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Manorama Weekly の July 02, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.