कोशिश गोल्ड - मुक्त
മാറ്റിയെഴുതുന്ന മലയാളം
Vanitha
|February 01, 2025
ജെസിബി പ്രൈസും ക്രോസ് വേഡ് ബുക് അവാർഡും ഉൾപ്പെടെ വലിയ പുരസ്കാരങ്ങൾ നേടി ഇന്ത്യൻ വിവർത്തന രംഗത്തെ തിളങ്ങുന്ന സാന്നിധ്യമായ ജയശ്രീ കളത്തിലിന്റെ സാഹിത്യജീവിതം
വായനയുടെയും സങ്കൽപ്പങ്ങളുടെയും വലിയ തുരുത്തിലാണു കുഞ്ഞു ജയശ്രീ കൂടൊരുക്കിയത്. നല്ല വായനക്കാരിയായിരുന്ന അമ്മയുടെ പിന്തുണയായിരുന്നു പ്രചോദനം. കോട്ടക്കൽ പാണ്ടമംഗലത്ത് മേലാത്ര ജനാർദന പണിക്കരുടെയും കളത്തിൽ ശ്രീകുമാരിയുടെയും ഇളയ മകൾ ജയശ്രീയുടെ ലോകം കുട്ടിക്കാലം മുതലേ പുസ്തകങ്ങളായിരുന്നു.
വർഷങ്ങൾക്കിപ്പുറം ജെസിബി പ്രസം ക്രോസ് വേഡ് ബുക് അവാർഡും ഉൾപ്പെടെ ഇന്ത്യൻ സാഹിത്യരംഗത്തെ പ്രമുഖ പുരസ്കാരങ്ങൾ നേടി, വിവർത്തനരംഗത്തെ തിളങ്ങുന്ന സാന്നിധ്യമായി നിറഞ്ഞു നിൽക്കുകയാണു ജയശ്രീ കളത്തിൽ.
എൻ.പ്രഭാകരന്റെ അഞ്ച് നോവെല്ലകളുടെ വിവർത്തനമായ 'ഡയറി ഓഫ് എ മലയാളി മാഡ് മാൻ' എന്ന തന്റെ പ്രഥമ കൃതിയിലൂടെ ജയശ്രീ 2019ലെ ക്രോസ് വേഡ് ബുക്ക് അവാർഡ് നേടി. 2020ൽ എസ്. ഹരീഷിന്റെ "മീശ' എന്ന നോവൽ മുസ്റ്റാഷ്' എന്ന പേരിൽ വിവർത്തനം ചെയ്തപ്പോൾ ജെസിബി പ്രൈസും തേടിയെത്തി.
2003 മുതൽ ജീവിതപങ്കാളി ആഡ്ലി സിദ്ദീഖിക്കൊപ്പം ഇംഗ്ലണ്ടിൽ താമസിക്കുന്ന ജയശ്രീ, എല്ലാ വർഷവും നാട്ടിലെത്തും. ഇക്കുറി വന്നപ്പോൾ തന്റെ സാഹിത്യ ജീവിതത്തിന്റെ വഴിത്താരകളെക്കുറിച്ച് അവർ വനിത'യോടു മനസ്സു തുറന്നു.
"കുട്ടിയായിരുന്നപ്പോൾ, വലുതായാൽ ആരാകണം എന്ന ചോദ്യത്തിന് "എഴുത്തുകാരിയാകണം' എന്നു മറുപടി പറഞ്ഞിരുന്ന ആളാണു ഞാൻ. അന്നൊക്കെ പോക്കറ്റ് മണിയായി കിട്ടുന്ന കാശെല്ലാം കൂട്ടിവച്ച്, കോട്ടയ്ക്കൽ ബസ് സ്റ്റാൻഡിൽ പ്രഭാത് ബുക് ഹൗസിന്റെ പുസ്തകവണ്ടി വരുന്നദിവസത്തിനായി കാത്തിരിക്കും.
ചെറുപ്പത്തിൽ മുട്ടുവീക്കത്തിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നതിനാൽ ഓടാനും ചാടാനുമൊക്കെ പ്രയാസമായിരുന്നു. വായനയായിരുന്നു പ്രധാന വിനോദം. ഇവിടെ ഞങ്ങളുടെ അയൽപക്കത്തു താമസിച്ചിരുന്ന മണിയേട്ടൻ ബാലരമയും പൂമ്പാറ്റയുമൊക്കെ വരുത്തും. അവിടുത്തെ കുട്ടികൾ വായിക്കും മുൻപേ എനിക്കാണു തരിക. മുതിർന്നപ്പോൾ എന്തു സമ്മാനം വേണമെന്ന് അച്ഛനും അമ്മയും ചോദിക്കു മ്പോൾ പുസ്തകം വാങ്ങാനുള്ള പണം എന്നാകും എന്റെ മറുപടി.
കോഴിക്കോട് ടൂറിങ് ബുക് സ്റ്റാളിൽ അക്കാലത്ത് ബുക് ബാങ്ക് എന്നൊരു ഏർപ്പാടുണ്ടായിരുന്നു. കുറേശ്ശേ പൈസ ഇടുക, ഒന്നിച്ചു പുസ്തകം എടുക്കുക. അങ്ങനെയും കുറേയധികം പുസ്തകങ്ങൾ വാങ്ങി വായിച്ചു.
തുടക്കം കവിതകളിൽ
यह कहानी Vanitha के February 01, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size

