ആരവം ഉണർന്ന നേരം
Manorama Weekly
|January 10,2026
വഴിവിളക്കുകൾ
എന്റെ കുടുംബത്തിൽ എല്ലാവരും പാടും. വയലിനായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട വാദ്യോപകരണം. ഉച്ചാരണശക്തിയില്ലാതെ തന്നെ മനുഷ്യവികാരങ്ങളെ മനുഷ്യൻ പാടുന്നതിനു തുല്യമായി പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു വാദ്യോപകരണം വയലിനാണ്. വയലിൻ പഠിക്കാനുള്ള സാമ്പത്തിക സഹായം വീട്ടിൽ നിന്നു ലഭിച്ചില്ല. അതുകൊണ്ട് ഞാൻ സ്വയം വയലിൻ വായിക്കാൻ പഠിച്ചു. (ഞാൻ ആദ്യമായി സ്വതന്ത്ര സംഗീതസംവിധാനം നിർവഹിച്ച “കാതോടു കാതോരം' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ നായകകഥാപാത്രവും ഒരു വയലിനിസ്റ്റാണ് എന്നത് രസകരമായൊരു യാദൃച്ഛികത).
തൃശൂരിന്റെ ഏറ്റവും വലിയ സംഗീതജ്ഞരിലൊരാളായ ഗിറ്റാറിസ്റ്റ് അറ്റ്ലിഡി കുൻഹ സംഗീതത്തോടും വയലിനോടുമു ള്ള എന്റെ സ്നേഹം മനസ്സിലാക്കി എന്നെ വോയിസ് ഓഫ് തൃശൂർ എന്ന ഗ്രൂപ്പിലേക്കു ക്ഷണിച്ചു. ബികോം പഠനം കഴിഞ്ഞു നിൽക്കുകയായിരുന്നു ഞാൻ. എന്റെ കരിയറിന്റെ തുടക്കം അങ്ങനെയാണ്. ജോൺസണും അന്നവിടെ അംഗമായിരുന്നു.
यह कहानी Manorama Weekly के January 10,2026 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
ആരവം ഉണർന്ന നേരം
വഴിവിളക്കുകൾ
1 mins
January 10,2026
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Listen
Translate
Change font size

