Essayer OR - Gratuit
DREAMS, CAMERA, ACTION
Vanitha
|April 29, 2023
രണ്ടു വനിത സംവിധായകർ കൂടി മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക്

വയനാട്ടിലെ മാനന്തവാടിയിൽ നിന്നാണു സിനിമയെന്ന സ്വപ്ന ലോകത്തേക്കു സ്റ്റെഫി സേവ്യർ എത്തിയത്. എട്ടു വർഷത്തിനിടെ 90 സിനിമകളുടെ വസ്ത്രാലങ്കാരകയായി. 'ഗപ്പി'യിലൂടെ മികച്ച ഡിസൈനർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തേടിയെത്തി. ഇപ്പോഴിതാ, സിനിമയിൽ മറ്റൊരു പടവു കൂടി സ്റ്റെഫി പിന്നിട്ടിരിക്കുന്നു. സംവിധാനം ചെയ്ത ആദ്യചിത്രം മധുര മനോഹര മോഹം ഉടൻ തിയറ്ററുകളിലെത്തും.
“സംവിധാനം പെട്ടെന്നു തീരുമാനിച്ചതല്ല. എനിക്കു കഥ പറയാൻ വലിയ ഇഷ്ടമാണ്. ഭാവങ്ങൾ അഭിനയിച്ചാണു കഥ പറയുന്നത്. അതു പതിയെ സിനിമാസംവിധാനം എന്ന മോഹത്തിലേക്കു വളർന്നു. കോളജ് പഠനം കഴിഞ്ഞ് 2015 ൽ നേരെ സിനിമയിലെത്തി. വസ്ത്രാലങ്കാരകയായി പിറ്റേവർഷം മുതൽ സംവിധാനമോഹം മനസ്സിൽ കയറിയതാണ്. രണ്ടു വർഷത്തിനു ശേഷമാണ് അതു പുറത്തു പറയാനുള്ള ധൈര്യം വന്നത്. പിന്നെയും ഒരു വർഷം കൂടിയെടുത്തു അതിനുള്ള ശ്രമങ്ങൾ തുടങ്ങാൻ. അതാണ് ഇപ്പോൾ “മധുര മനോഹര മോഹം' എന്ന സിനിമയായി മാറിയത്. വസ്ത്രാലങ്കാരത്തിൽ നിന്നു ബ്രേക്ക്എടുത്തിട്ടൊന്നുമില്ല. സംവിധാനം അതിനൊപ്പം കൊണ്ടുപോകുകയാണ്. ആടുജീവിതം' ആണ് ഇനി എന്റെ കോസ്റ്റും ഡിസൈനിൽ വരാനുള്ള വലിയ സിനിമ.'' സ്റ്റെഫി പറയുന്നു.
എല്ലാം ടീം വർക്
“സംവിധാനം ആയാലും കോസ്റ്റം ഡിസൈനികായാലും ടീം വർക് ആണ്. കരിയറിന്റെ തുടക്കം മുതൽ ഒരേ സമയം മൂന്നു സിനിമകൾക്കൊക്കെ കോസ്റ്റം ചെയ്തിരുന്നു. മൾട്ടിടാസ്കിങ് കഴിവ് ഉണ്ടെന്ന ആത്മവിശ്വാസമുണ്ട്. വ്യക്തിപരമായ എന്തും മാറ്റിവച്ചാലും പ്രഫഷനൽ കാര്യങ്ങൾ കൃത്യമായി ചെയ്യും. സംവിധാനത്തിലേക്കു കടക്കുന്നതിനു രണ്ടു മാസം മുൻപു വരെ വസ്ത്രലങ്കാരകയായി ജോലി ചെയ്തിരുന്നു. രണ്ടിലും എനിക്കു തുണയായതു ടീമിന്റെ പിന്തുണയാണ്. ടെൻഷൻ ഇല്ലെന്നല്ല, അതൊക്കെ മാനേജ് ചെയ്തു പോകും.
എന്റെ തന്നെ ഒരു കഥ സിനിമയാക്കണം എന്ന ആഗ്രഹത്തിൽ നിൽക്കുമ്പോഴാണു സുഹൃത്തുക്കളായ മഹേഷ് ഗോപാലും ജയ് വിഷ്ണുവും ഒരു തിരക്കഥ വായിക്കാൻ തന്നത്. എനിക്കതു വലിയ ഇഷ്ടമായി. അങ്ങനെയാണ് മധുര മനോഹര മോഹത്തിന്റെ തുടക്കം.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഫാമിലി എന്റർടെയ്ന റാണു "മധുര മനോഹര മോഹം'. എന്നാൽ, എല്ലാവർക്കും പരിചയമുള്ള ഒരു കഥയല്ല ഈ സിനിമയിലുള്ളത്. ചില പ്പോൾ നിങ്ങൾക്കിതു പരിചയമുണ്ടാകും എന്നേ പറയാനാകൂ. അതാണ് എന്നെ ആകർഷിച്ചതും.
90 സിനിമകളിൽ നിന്ന്
Cette histoire est tirée de l'édition April 29, 2023 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size