പുഴ വരും ദേവനെ തേടി
Vanitha
|November 08,2025
മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ
ഇവിടെ ക്ഷേത്ര പടവുകളിൽ കാലു നനച്ചു ഭക്തിയോടെ ഒഴുകുകയാണു മൂവാറ്റുപുഴയാറ്.
പടിഞ്ഞാറു നിന്നു വന്നു കിഴക്കോട്ട് ഒഴുകി, വീണ്ടും തെക്കു പടിഞ്ഞാറേക്ക് ഒഴുകുന്ന പുഴ കാണാം ഇവിടെ നിന്നാൽ. അങ്ങനെ രണ്ടുവട്ടം വളഞ്ഞു ക്ഷേത്രത്തിനു പിന്നിലൂടെ വിനയത്തോടെ ഒഴുകുന്ന മൂവാറ്റുപുഴയാറിന്റെ എളിമയിൽ തുടങ്ങുന്നു ഊരമന ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിന്റെ ആ ഐതിഹ്യപ്പെരുമ. രണ്ടു ക്ഷേത്രങ്ങളാണ് ഇവിടെ. നരസിംഹസ്വാമിക്ഷേത്രവും കടവിനു കാവലാ യി ശാസ്താക്ഷേത്രവും.
അപൂർവമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ള, നൂറ്റാണ്ടുകൾക്കു മുൻപു വരച്ച ചുമർചിത്രങ്ങളോടു കൂടിയ ശ്രീകോവിലുള്ള ക്ഷേത്രമാണിത്. ഇനിയും പറയാനേറെയുണ്ട് ഈ ക്ഷേത്രങ്ങളെക്കുറിച്ച്.
ശാസ്താക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. ഊരമന സ്വദേശിയായ ഒരു ബ്രാഹ്മണൻ ചമ്ര വട്ടം ശാസ്താവിന്റെ കടുത്ത ഭക്തനായിരുന്നു എന്നും അദ്ദേഹം ഊരമനയിലേക്കു മടങ്ങിയപ്പോൾ ചമ്രവട്ടം ശാസ്താക്ഷേത്രത്തിൽ നിന്ന് ഒരു ശില കൂടി കരുതിയെന്നും ആ ശിലയാണ് ഇവിടെ പ്രതിഷ്ഠിച്ചത് എന്നുമാണ് ഐതിഹ്യം. അങ്ങനെ റോഡിന് ഇരുവശത്തുമായി രണ്ടു ക്ഷേത്രങ്ങൾ. നര സിംഹമൂർത്തിയുടെ ഉഗ്രരൂപമാണു പ്രധാനപ്രതിഷ്ഠ. റോഡിന് ഇരുവശവുമായാണു ക്ഷേത്രങ്ങളെങ്കിലും രണ്ടു ക്ഷേത്രത്തിനും കൂടി ഒറ്റ ഗോപുരമാണ്. ഒരു ശില്പം പോലെ മനോഹരമാണ് ഈ ഗോപുരം. ഗോപുരം കടന്നാൽ ചെറിയ ഇടനാഴി, അതു നര സിംഹസ്വാമിക്ഷേത്രത്തിലേക്കു നീളുന്നു.
എഴുപത്തിരണ്ടു മനകളുടെ ഊര്
ഊരമന എന്ന വാക്കിനു മനകളുടെ ഊര് എന്നാണ് അർഥം. 72 മനകൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നത്രേ. ഈ മനകൾക്കായിരുന്നു ക്ഷേത്രത്തിന്റെ സംരക്ഷണചുമതല. എന്നാൽ, ഒരിക്കൽ ഭക്ഷണത്തിനായി യാചിച്ചു വന്ന വൃദ്ധനെ പല മനകളിൽ നിന്നും ആട്ടിയോടിച്ചത്. അവസാനം ഈ ക്ഷേത്രത്തിൽ വച്ച് ഒരാൾ ആഹാരം നൽകി. പിറ്റേന്നു രാവിലെ മൂന്നു മനകൾ ഒഴികെ മറ്റുള്ളതെല്ലാം കത്തി നശിച്ചുവെന്നാണ് ഐതിഹ്യം. പെരിങ്ങാട്ടുള്ളി, വട്ടവേലി, തെക്കിനേഴം ഈ മൂന്നു മനകളാണു ഇവിടെ ഇപ്പോൾ അവശേഷിക്കുന്നത്.
Esta historia es de la edición November 08,2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Listen
Translate
Change font size

