അവസാന ശ്വാസം വരെയും രാജ്യത്തിനായി പോരാടുമെന്ന് പ്രസംഗിച്ച് മണിക്കൂറുകൾ കഴിയും മുൻപ് സുരക്ഷാഭടൻമാരാൽ കൊല്ലപ്പെട്ട ഇന്ദിരാഗാന്ധി. ആ രക്തസാക്ഷിയുടെ പിന്മുറക്കാർ കോൺഗ്രസ് കൊടി ഉയർത്താൻ പോലും ഭയപ്പെടുന്ന തിരഞ്ഞെടുപ്പ്.
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്. ലോകത്തു തന്നെ ഒരു കുടുംബത്തിൽ പ്രധാനമന്ത്രിമാരായിരുന്ന രണ്ടുപേർ, അതും അമ്മയും മകനും രക്തസാക്ഷികളായിട്ടില്ല. ആ നെഹ്റു കുടുംബത്തെ കടന്നാക്രമിക്കുന്ന മോദിയെയും ബിജെപിയെയും ഭയപ്പെട്ടാണ് കോൺഗ്രസിന്റെ ആത്മാവിന്റെ ഭാഗമായ പതാകയില്ലാതെ രാഹുൽ ഗാന്ധി വയനാട്ടിൽ റോഡ് ഷോ നടത്തിയത്. മുസ്ലീംലീഗിന്റെ കൊടികൾ പറന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ദൃശ്യങ്ങൾ കാണിച്ച് പാകിസ്ഥാൻ കൊടികൾ എന്ന് ആരോപിച്ചതാണ് കൊൺഗ്രസിനെ ഭയപ്പെടുത്തുന്നത്.
കൊടികൾക്ക് പകരം പ്ലക്കാർഡും ബലൂണും മതിയെന്ന തീരുമാനം കൈക്കൊണ്ട് കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനം ചരിത്രപരമായ മണ്ടത്തരമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ലീഗുമായി ഭരണം പങ്കുവെച്ച വരാണ് ബിജെപിയുടെ പൂർവ്വികരായ ജനസംഘക്കാർ. അവരാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗുമായുള്ള കോൺഗ്രസിന്റെ ഐക്യത്തെ അധിക്ഷേപിക്കുന്നത്.
Esta historia es de la edición April 21, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 21, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം