അരവിന്ദൻ കവിത എഴുതുകയല്ല കവിത അരവിന്ദനെ പിന്തുടരുകയാണ്. സ്വന്തം മനസ്സിന് അതേ മനസ്സിനോടും മറ്റുള്ളവരുടെ മനസ്സിനോടും ചിലത് പറയാനുണ്ടാവുക. അത് പറയുക. അതാണ് അരവിന്ദന്റെ കവിതകളുടെ പൊതുഘടന . അതിന് പ്രസ്ഥാന വ്യത്യാസത്തിൽ വരു ന്ന ഭാഷയുടേയോ രചനാ രീതിയുടേയോ വൈചിത്ര്യങ്ങൾ അകമ്പടിയാകുന്നില്ല.
80 കളുടെ രണ്ടാം പകുതിയിലാണ് അരവിന്ദൻ എന്ന സഹപാഠിയുടെ കവിതകൾ ഞങ്ങൾ സുഹൃത്തുക്കളുടെ ശ്രദ്ധയിലേക്ക് വരുന്നത്. ഏത് ആൾ കൂട്ടത്തിലും ഞാൻ ഏകനാണ് എന്ന ഭാവത്തിലായിരുന്നു അരവിന്ദന്റെ നടപ്പ്. ക്ലാസ് മുറിയിൽ പാ.ചെറുകുന്നം പു രുഷോത്തമക്കുറുപ്പ്, രാജേന്ദ്രപ്രസാദ്, വാസുദേവൻ പിള്ള, രവീന്ദ്രൻ ഉണ്ണി ത്താൻ, കെ.എസ് രവികുമാർ, സു ധാകരക്കുറുപ്പ്, രാധാകൃഷ്ണ പിള്ള ശശിധരക്കുറുപ്പ്, രോഹിണി പിള്ള , കുസുമകുമാരി തുടങ്ങിയ ഗുരുക്ക ന്മാരുടെ ക്ലാസുകൾ ഞങ്ങൾ ബി.എ മലയാളം വിദ്യാർഥികളെ വായനയുടെ ഗോപുരനടയിലേക്ക് നയിച്ച കാലം! അന്നൊരു നാൾ ക്ലാസുമുറിയിൽ വെച്ച് അരവിന്ദൻ ആ രഹസ്യത്തിന്റെ താക്കോൽ തുറന്നു. ഒരു നോട്ടു പുസ്തകത്തിന്റെ താളുകളിൽ തന്റേതു മാത്രമായ രീതിയിൽ കവിതകൾ കുറിച്ചു വെച്ചിരുന്നു.
Esta historia es de la edición April 21, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 21, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം