നിഴലും വെളിച്ചവും കൊണ്ടുള്ള ചിത്ര രചനയാണ് ഫോട്ടോഗ്രാഫി എന്നത്. ഒരു പേപ്പറിൽ വെറുതെ കുത്തിവരച്ചാൽ അതിനെ ആർട്ട് എന്നുപറയാനാവില്ല! നല്ല ഭാവനയോടെ സൃഷ്ടി നടത്തിയാലെ അത് നല്ല ഒരു കലാരൂപമാകൂ. അതുപോലെ ഫോട്ടോ ഗ്രാഫിയിൽ ആവശ്യം വേണ്ട ഘടകമാണ് ക്രിയേറ്റിവിറ്റി. ഏതെങ്കിലും ഒരു ഫോട്ടോ കണ്ടാൽ അതുപോലെ അനുകരിക്കുകയല്ല മറിച്ചു ആ ആശയങ്ങളെ ഉൾക്കൊണ്ട് സ്വന്തം ക്രിയറ്റിവിറ്റിയിലൂടെ പുതിയ സൃഷ്ടി നടത്തു കയാണ് വേണ്ടത്. എങ്കിലും ഓരോരുത്ത രുടെയും കാഴ്ചക്കും കാഴ്ച്ചപ്പാടുകൾക്കും വ്യത്യാസമുണ്ടായിരിക്കും എന്നത് മറ്റൊരു വസ്തുതയാണ്. അഭിരുചിയിൽ വരുന്ന മാറ്റ മാണ് ഇതിനു കാരണം. ഉദാഹരണമായി പറ യട്ടെ. ഒരു മരക്കഷണം കിട്ടിയാൽ ഒരാൾ അതുവെട്ടിക്കീറി വിറകായി അടുപ്പിൽ ഉപ യോഗിയ്ക്കുന്നു. മറ്റൊരാൾ അത് വണ്ടി ഉരുണ്ട് പോകാതിരിക്കാൻ ടയറിനടിയിൽ തട യായി വയ്ക്കുന്നു. വേറൊരാൾ അതിൽ നിന്ന് മനോഹരമായ ശിൽപ്പം കൊത്തിയെടുക്കുന്നു. അതുപോലെ പലരുടെയും സങ്കൽപ്പങ്ങളും ആശയങ്ങളും പലതായിരിക്കും.
Esta historia es de la edición March 31, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 31, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം