Intentar ORO - Gratis
ഉലക വാലിബൻ
Vellinakshatram
|February 2024
പ്രഖ്യാപനം മുതൽ ലോകമെമ്പാടുമുള്ള മോഹൻലാൽ ആരാധകർ ഏറെ കാത്തിരുന്ന ഒരു സിനിമയാണ് മലൈക്കോട്ടെ വാലിബൻ. മലയാളത്തിന്റെ മോഹൻ ലാൽ അവതരിക്കുന്നുവെന്ന സബ്ടൈറ്റിലോടെയായിരുന്നു സിനിമയുടെ പ്രഖ്യാപനം. ഒരു പോരാളിയായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള മോഹൻലാലിന്റെ ആദ്യ സിനിമയാണിത്. ഒരുവർഷത്തോളമെടുത്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. തന്റെ പുതിയ സിനിമാ വിശേഷങ്ങൾ മോഹൻലാൽ വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം മലക്കോട്ടെ വാലിബൻ അവതരിച്ചിരിക്കുകയാണ്. എന്ത് തോന്നുന്നു?
വളരെയേറെ ആകാംഷയോടെയും പ്രതീക്ഷയോടെ യുമാണ് മലൈക്കോട്ടെ വാലിബൻ തിയേറ്ററുകളിൽ എത്തിയത്. ഷൂട്ടിംഗ് തന്നെ വളരെ രസകരമായ ഒന്നായിരുന്നു. ആരും പറയാത്ത, ആരും കാണാത്ത ഫ്രെയിമുകളാണ് ഈ സിനിമയിൽ ചെയ്തിരിക്കുന്നത്. എല്ലാവരുടെയും പ്രതീക്ഷയ്ക്കനുസരിച്ച് ഈ ചിത്രം എത്തി എന്നതിൽ വളരെ സന്തോഷമുണ്ട്.
കേരളത്തിന് പുറത്തായിരുന്നല്ലോ ഷൂട്ടിംഗ്?
രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഷൂട്ടിങ്ങ്. ഒരുപക്ഷേ ഇവിടെ മാത്രം ഷൂട്ട് ചെയ്തിരുന്നുവെങ്കിൽ ഇത്രയും വലിയ ക്യാൻവാസിൽ ഈ സിനിമ വരുമായിരുന്നില്ല. ഷൂട്ടിംഗ് നടന്ന സമയത്ത് നല്ല തണുപ്പായിരുന്നു. പല ആർട്ടിസ്റ്റുകൾക്കും അസുഖമായി. രാത്രികാലങ്ങളിലെ ഷൂട്ടിംഗ് വളരെ പാടായിരുന്നു. അതുകഴിഞ്ഞ് കനത്തചൂടുള്ള സെറ്റിലേക്ക് ഷൂട്ടിംഗ് വന്നു. ഇതൊക്കെ അതിജീവിച്ചാണ് ഈ സിനിമ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
എങ്ങനെയാണ് ഈ സിനിമയിലേക്കെത്തിയത്?
ലിജോ ജോസിനെ എനിക്ക് നേരത്തെ അറിയാം. സിനിമകളെ കുറിച്ച് ഞങ്ങൾ ഡിസ്കസ് ചെയ്തിട്ടുണ്ട്. ഈ കഥ പറയുന്ന സമയത്ത് ഞാനും നിർമാതാവ് ഷിബു ബേബിജോണും ചേർന്ന് ഒരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ ചില ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം ആ സിനിമ അപ്പോൾ ചെയ്യാൻ സാധിച്ചില്ല. അങ്ങനെയെങ്കിൽ വേറെ കഥ നോക്കാമെന്ന് ഷിബു പറഞ്ഞു. ലിജോയും ഷിബു ബേബിജോണും തമ്മിൽ പരിചയമുണ്ടായിരുന്നു. ഷിബു സിനിമ ചെയ്യാനുള്ള തയാറെടുപ്പ് ലിജോ അറിഞ്ഞിരുന്നു. അവർ തമ്മിൽ ചർച്ചകൾ നടത്തി. ആ തോട്ട് ഷിബു എന്നോടു ഷെയർ ചെയ്തു. അവർ എന്റെ അടുത്തുവന്നു കഥപറഞ്ഞു. കഥ കേട്ടപ്പോൾ തന്നെ ഒരു വ്യത്യസ്തമായ സിനിമയാണ് ഇതെന്ന് എനിക്ക് ബോധ്യമായി. അങ്ങനെ വലിയൊരു സിനിമയായി വാലിബൻ മാറി.
കഥ കേട്ടപ്പോൾ ഇതൊരു ചരിത്ര സിനിമയായി തോന്നിയോ?
Esta historia es de la edición February 2024 de Vellinakshatram.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vellinakshatram
Vellinakshatram
ശ്രദ്ധിക്കപ്പെട്ട നായകന്മാർ
യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി.
1 mins
January 2026
Vellinakshatram
ഒരു കനവിനായി ഒന്നിച്ച നമ്മൾ
എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും
1 min
January 2026
Vellinakshatram
നഷ്ടപ്പെട്ടത് സ്വന്തം വീട്ടിലൊരാൾ
സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് ശ്രീനിയേട്ടന്റെ വിയോഗം എനിക്ക് അനുഭവപ്പെടുന്നത്.
2 mins
January 2026
Vellinakshatram
കണ്ണൂർ സെൻട്രൽ ജയിലിൽ മോഹൻലാൽ
നമ്മുടെ മോഹൻലാൽ
4 mins
January 2026
Vellinakshatram
മഹാപ്രതിഭ
ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികഞ്ഞു
3 mins
January 2026
Vellinakshatram
താങ്ക്യൂ എവരിബഡി
54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.
2 mins
October 2025
Vellinakshatram
അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST
ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു
2 mins
October 2025
Vellinakshatram
മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും
മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു
2 mins
October 2025
Vellinakshatram
തിരിച്ചു വരവുകളുടെ മോഹൻലാൽ
നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.
2 mins
September 2025
Vellinakshatram
ഞാനിപ്പോൾ ഹാപ്പി മൂഡിൽ
ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.
3 mins
September 2025
Listen
Translate
Change font size
