കൊടുങ്ങല്ലൂര് ഓടിട്ട മച്ചൊക്കെയുള്ള ഒരു പഴയ വീടായിരുന്നു എന്റേത്. നിറയെ പ്രാവുകൾ ഉണ്ടായിരുന്നു വീട്ടിൽ. എന്റെ ഓർമയിൽ ആദ്യം എഴുതിയത് ഈ പ്രാവുകളെപ്പറ്റിയുള്ള ഒരു കവിതയാണ്. പ്രാവുകളെ പ്രാവുകളെ പ്രായം ചെന്നൊരു പ്രാവുകളെ' എന്നിങ്ങനെ പ്രാസം ഒപ്പിച്ചുള്ള വരികളായിരുന്നു അത്.
അമ്മ സ്കൂൾ ടീച്ചറായിരുന്നു. അമ്മയാണ് ആദ്യമായി ഞാനെഴുതുന്നത് കണ്ട് കവിതയാണെന്നു പറഞ്ഞത്. സ്കൂളിലെ കവിതാമത്സരങ്ങളിൽ സമ്മാനം കിട്ടുമ്പോൾ സഹപാഠികൾ പറഞ്ഞു, അമ്മ ടീച്ചറാ തുകൊണ്ട് സമ്മാനം കിട്ടിയതാണെന്ന്.
ഇതുകാരണം അടുത്ത വർഷം ഞാൻ മത്സരിച്ചില്ല. അന്ന് പ്രശസ്ത ചരിത്രകാരനായ പി.കെ. ഗോപാലകൃഷ്ണന്റെ ഭാര്യ ഓമന ടീച്ചർ അവിടെ പഠിപ്പിക്കുന്നുണ്ട്. ടീച്ചർ എന്നോടു പറഞ്ഞു: "ഇതൊക്കെ കാര്യമാക്കേണ്ട. ഗോപിയുടേത് ഗംഭീര കവിതയാണ്.' ടീച്ചറിന്റെ ആ വാക്കുകൾ വലിയ ആത്മവിശ്വാസം തന്നിട്ടുണ്ട്. എഴുത്തുകാരനായി തീരണം എന്ന ആഗ്രഹത്തിലേക്കു നയിച്ചത് ആ വാക്കുകളായിരിക്കും.
Esta historia es de la edición April 13,2024 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 13,2024 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.