മനോരമയിൽ അന്നത്തെ ത്രിമൂർത്തികൾ ഒന്നിച്ചൊരു ഭാരതപര്യടനത്തിലെ ശുപാർശയിലൂടെ കെട്ടിപ്പടുത്തതാണ് പുതിയ പ്രസിദ്ധീകരണമായ "ദ് വീക്കി'ന്റെ ലേഖകശൃംഖലയും വിതരണച്ചങ്ങലയും.
"ദ് വീക്ക്'ന്റെ ആദ്യ (1982) പത്രാധിപർ വി.കെ.ബി.നായരും ഡൽഹി ബ്യൂറോ ചീഫ് ടി.വി.ആർ.ഷേണായിയും സർക്കുലേഷൻ ജനറൽ മാനേജർ ഒ.ജി. തരക നും കൂടി യാത്ര തുടങ്ങിയത് ബാംഗ്ലൂരിൽ നിന്നാണ്. അവിടെ യുഎൻഐ (യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ വാർത്താ ഏജൻ സിയുടെ ബ്യൂറോ ചീഫ് പി. എൻ. എ. തരകൻ കോളജ് കാലം മുതൽ എന്റെ സുഹൃത്താണെന്നറിയാവുന്ന വി.കെ.ബി. ബാംഗ്ലൂരിൽ നിന്നു വിളിച്ചു. മനോര മയ്ക്കും ദ് വീക്കിനും അവിടെ ലേഖകനാകാൻ ഏറ്റവും പറ്റിയ ആൾ ആരെന്നു തരകനോടൊന്നു ചോദിക്കാൻ പറഞ്ഞു. തരകൻ തന്നത് ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ കെ.എസ്. സച്ചിദാനന്ദമൂർത്തിയുടേ പേരാണ്. വികെബിയുടെയും ടിവിആറിന്റെയും ബാംഗ്ലൂർ സുഹൃത്തുക്കൾ പറഞ്ഞ പേരും സച്ചിയുടേതായിരുന്നു. ഇതുപോലെ ഒരു അഭിപ്രായ വോട്ടെടുപ്പിലൂടെ ആരും മനോരമയിൽ എ ത്തിയിട്ടുണ്ടാവില്ല.
അന്ന് സച്ചിയുടെ വാഹനം സ്കൂട്ടറാണ്. ഇന്ധനം നിറയ്ക്കാൻ പെട്രോൾ ബങ്കിൽ കയറിയ സച്ചി ക്യൂവിൽ വണ്ടിക്കൊരു സ്ഥാനം ഉറപ്പിച്ചശേഷം ബങ്കിന്റെ മതിലിൽ കയറിയിരുന്നു. സ്പീഡിൽ വന്ന ഒരു വാഹനം സച്ചിയുടെ ഒരു കാൽ മതിലിനോടു ചേർത്തുവച്ച് ഇടിച്ചു.
Esta historia es de la edición November 04, 2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 04, 2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.