പ്ലേറ്റോ ഒരു പത്രപ്രവർത്തകനായിരുന്നില്ല. എന്നിട്ടും തന്റെ പ്രശസ്ത ഗ്രന്ഥമായ "ദ് റിപ്പബ്ലിക്കി'ൽ എല്ലാ പത്രപ്രവർത്തകർക്കും എല്ലാ എഴുത്തുകാർക്കുമുള്ള ഒരു ഉപദേശം അദ്ദേഹം നൽകുന്നു. ഒരു പ്രവൃത്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ ആരംഭമാണ്.
ഹനുമാനും ഇത് അറിയാമായിരുന്നു.സീതയെ അന്വേഷിക്കാൻ പോയ ഹനുമാൻ തിരിച്ചുവന്നപ്പോൾ യാത്രയെപ്പറ്റിയോ അതിലുണ്ടായ തടസ്സങ്ങളെപ്പറ്റിയോ അല്ല പറഞ്ഞു തുടങ്ങിയത്. "കണ്ടേൻ ഞാൻ സീതേനെ' എന്ന പരമപ്രധാനമായ വിവരവുമായാണ് അദ്ദേഹം ശ്രീരാമസന്നിധിയിലെ റിപ്പോർട്ടിങ് തുടങ്ങിയത്.
"ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഈ അണ്ഡകടാഹത്തിന്റെ തുടക്കത്തെപ്പറ്റി ഇത് ചുരുക്കി ഒരു ആമുഖവാചകമെഴുതാൻ ബൈബിളിനല്ലാതെ കഴിയുമോ? ഏത് ഏഴുത്തുകാരനെയും മോഹിപ്പിക്കുന്ന തുടക്കം.
ഒരു തുടക്കം കിട്ടാനുണ്ടായ പ്രയാസത്തെപ്പറ്റി നമ്മുടെ പല എഴുത്തുകാരും പറഞ്ഞിട്ടുണ്ട്.
തന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ വാക്കാണ് കഥയുടെ പ്രചോദനം എന്ന് എം.പി.നാരായണപിള്ള പറഞ്ഞിട്ടുണ്ട്. ആദ്യത്തെ വാക്കു കിട്ടിയാൽ അതിന്റെ പിന്നാലെ വാക്കുകളും വാചകങ്ങളും തനിയെ വന്നുകൊള്ളും. കഥ അവസാനിപ്പിക്കുന്നതും ഇതുപോലെ യാദൃച്ഛികമായിത്തന്നെയായിരിക്കും.
Esta historia es de la edición July 29,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 29,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.