കൊച്ചിയിലെ സുഭാഷ് പാർക്കിൽ നിന്നു സ്വിറ്റ്സർലൻഡിലെ ലൊക്കാർണോയിലേക്ക് എത്ര ദൂരമുണ്ടാകും? ഈ ചോദ്യത്തിന് ഒരു സ്വപ്നദൂരം എന്നായിരിക്കും നടി ദിവ്യപ്രഭയുടെ ഉത്തരം. പ്രഭാത നടത്തത്തിനിടെ അവിചാരിതമായി സിനിമാനടിയായ ദിവ്യ അറിയിപ്പ്' എന്ന ചിത്രത്തിലെ തന്റെ ആദ്യ നായികാ കഥാപാത്രത്തിലൂടെ വിഖ്യാതമായ ലൊക്കാരണോ ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു. രശ്മി എന്ന കഥാപാത്രമായുള്ള ദിവ്യപ്രഭയുടെ പ്രകടനത്തെ ക്കുറിച്ച് രാജ്യാന്തര തലത്തിൽ സിനിമാപ്രേമികൾ സംസാരിച്ചു. പത്തു വർഷം പരിചയമുള്ള തുടക്കക്കാരിയാണ് മലയാള സിനിമയിൽ ദിവ്യപ്രഭ തന്റെ സിനിമാ യാത്രയെക്കുറിച്ച് നടി ദിവ്യപ്രഭ
സിനിമയിലേക്ക്
ഒരു കലയും ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും സ്കൂളിൽ സംഘനൃത്തം, സംഘഗാനം, നാടകം എന്നിവയിലെല്ലാം പങ്കെടുത്തിട്ടുണ്ട്. അഭിനയം ഇഷ്ടമായിരുന്നെങ്കിലും സിനിമയിൽ എത്തും എന്നു കരുതിയിട്ടേയില്ല. വീട്ടിൽ കണ്ണാടി നോക്കി അഭിനയിക്കുമായിരുന്നു. കഥാരചന, കവിതാ രചന, ഉപന്യാസ രചന എന്നിവയ്ക്കൊക്കെ ഉണ്ടായിരുന്നു. ദിവ്യപ്രഭ എന്നു പറഞ്ഞാൽ സ്കൂളിൽ എല്ലാവരും എന്നെ ഓർക്കും. തൃശൂരും കൊല്ലത്തുമായാണു ഞാൻ പഠിച്ചത്. എൻസിസിയിലും വളരെ സജീവമായിരുന്നു. യാദൃച്ഛികമായി അഭിനയരംഗത്തേക്കെത്തിയ ആളാണു ഞാൻ. കൊച്ചിയിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം രാവിലെ സുഭാഷ് പാർക്കിൽ നടക്കാൻ പോയതാണ്. അവിടെ ലോക്പാൽ' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. ഒരു സീനിൽ മറ്റു കുറച്ചു പേർക്കൊപ്പം എന്നോടും അവിടെയൊന്ന് ഇരിക്കാമോ എന്ന് അതിന്റെ കാസ്റ്റിങ് കോഡിനേറ്റർ ചോദിച്ചു. കൗതുകം തോന്നി ഓക്കെ പറഞ്ഞു. പിന്നീട് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി സാർ ആ ചിത്രത്തിൽ തന്നെ ചെറിയ ഒരു വേഷം തന്നു. ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത് "ഇതിഹാസ' എന്ന ചിത്രത്തിലാണ്.
ഈശ്വരൻ സാക്ഷിയായി
Esta historia es de la edición February 18,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 18,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
കൊതിയൂറും വിഭവങ്ങൾ
മുട്ട കുറുമ
എൻ കണിമലരെ....
പാട്ടിൽ ഈ പാട്ടിൽ
ഫെയ്സ്ബുക്കിലൂടെ സിനിമയിലേക്ക്..
ഫെയ്സ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ടിക് ടോക്കിലൂടെയും പങ്കുവയ്ക്കുന്ന കുഞ്ഞുകുഞ്ഞ് വിഡിയോകൾ എത്രയോ പേരുടെ ജീവിതം മാറ്റിമറിച്ചിട്ടുണ്ട്. അങ്ങനെ സോഷ്യൽ മീഡിയ, ജീവിതത്തിന്റെ വഴിത്തിരിവായ അഭിനേത്രിയാണ് അഷിക അശോകൻ
മരണപ്പതിപ്പ്
കഥക്കൂട്ട്
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട