Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

എഴുത്തിന്റെ 40വർഷം ജോയ്സി ജീവിതം പറയുന്നു.

Manorama Weekly

|

March 12, 2022

ഹോട്ടൽ ജോലിയുടെയും കൂലിപ്പണിയുടെയും വീട്ടുജോലിയുടെയും കാലത്തുനിന്നു മലയാളത്തിലെ ഒരു ബ്രാൻഡ് ആയിത്തീർന്ന ജോയ്സിയുമായുള്ള അഭിമുഖ സംഭാഷണത്തിൽ നിന്ന്

- എം.എസ്. ദിലീപ്

എഴുത്തിന്റെ 40വർഷം ജോയ്സി ജീവിതം പറയുന്നു.

ജോയ്സി എന്ന ചൊവ്വാറ്റുകുന്നേൽ സ്കറിയ ജോയി നോവൽ എഴുതിത്തുടങ്ങിയിട്ടു നാൽപതാം വർഷമാണിത്. മനോരമ ആഴ്ചപ്പതിപ്പിൽ മാത്രം അൻപതു നോവലുകളാണു ജോയ്സി എഴുതിയത്. വായനക്കാരുടെ ഹൃദയമർമം തിരിച്ചറിഞ്ഞ എഴുത്തുകാർ ജോയ്സിയെപ്പോലെ ആരുമില്ലെന്നു പറയാം. പിൽക്കാലത്ത് തിരക്കഥാകൃത്തും സംവിധായകനുമായിത്തീർന്ന ജോയ്സി യാത്ര ചെയ്ത വഴികൾ അവിശ്!

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back