Try GOLD - Free
വിനയപൂർവം പകർന്നാട്ടം
Manorama Weekly
|March 16, 2024
വിനയ് ഫോർട്ട് കേന്ദ്രകഥാപാത്രമായ ആട്ടം, ഫാമിലി എന്നീ ചിത്രങ്ങൾ ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. നായകപദവിയിലേക്ക് ഉയർന്നുവരുന്ന ഒരു നടനും കൈ വയ്ക്കാൻ ധൈര്യപ്പെടാത്ത കഥാപാത്രമാണ് "ആട്ടത്തിലെ വിനയും ഫാമിലിയിലെ സോണിയും. വിനയ് ഫോർട്ടിന്റെ ചങ്കൂറ്റം തന്നെയാണ് ഈ "നായകന്മാർ'.
വിനയ് ഫോർട്ട് കേന്ദ്രകഥാപാത്രമായ ആട്ടം, ഫാമിലി എന്നീ ചിത്രങ്ങൾ ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. നായകപദവിയിലേക്ക് ഉയർന്നുവരുന്ന ഒരു നടനും കൈ വയ്ക്കാൻ ധൈര്യപ്പെടാത്ത കഥാപാത്രമാണ് "ആട്ടത്തിലെ വിനയും ഫാമിലിയിലെ സോണിയും. വിനയ് ഫോർട്ടിന്റെ ചങ്കൂറ്റം തന്നെയാണ് ഈ "നായകന്മാർ'. "പ്രേമ'ത്തിലെ വിമൽ സാറിനെയും 'തമാശ'യിലെ ശ്രീനിവാസനെയും ഇഷ്ടപ്പെട്ടതുപോലെ ഈ കഥാപാത്രങ്ങളും പ്രേക്ഷകരെ ഞെട്ടിപ്പിക്കും. നായകനോ വില്ലനോ എന്നതല്ല, പലതരം മനുഷ്യജീവിതങ്ങൾക്ക് സ്ക്രീനിൽ ജീവനേകാൻ സാധിക്കുക എന്നതാണ് അഭിനയത്തിൽ വിനയ് ഫോർട്ടിന് കിക്ക് നൽകുന്നത്. വ്യത്യസ്തതകളുടെ ദൂരം എത്ര താണ്ടാൻ പറ്റുമോ, അത്രയും സഞ്ചരിക്കാൻ വിനയ് തയാറാണ്. അഭിനയത്തിൽ വിനയ് ഫോർട്ടിനെ കരുത്താകുന്നതാകട്ടെ സ്വന്തം ജീവിതാനുഭവങ്ങളും. ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വിനയ് സംസാരിക്കുന്നു.
‘ആട്ട’മോ ‘ഫാമിലി'യോ കച്ചവടസിനിമകളല്ല, പക്ഷേ, തിയറ്ററുകളിൽ സ്വീകരിക്കപ്പെട്ടു. എങ്ങനെയാണ് അത് സാധ്യമാക്കിയത്?
“ആട്ട'വും 'ഫാമിലിയും രണ്ടു തരത്തിൽ എടുത്ത സിനിമകളാണ്. ആട്ടത്തെക്കുറിച്ചുള്ള ചർച്ചകളുടെ തുടക്കം മുതലേ ഞാനും സംവിധായകൻ ആനന്ദ് ഏകർഷിയും തീരുമാനിച്ചിരുന്നു, ഇത് മുഴുവൻ സമയവും പ്രേക്ഷകരെ എൻഗേജ് ചെയ്യുന്ന ചിത്രമായിരിക്കണം. നമ്മൾ കണ്ടുശീലിച്ച വാണിജ്യ സിനിമകളുടെ ചേരുവകൾ ഇല്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു കച്ചവട സിനിമാ സ്വഭാവം "ആട്ടത്തിനു വേണമെന്നു ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ലോകധർമി എന്ന നാടക സംഘത്തിൽ കഴിഞ്ഞ 20 വർഷമായി നാടകം കളിക്കുന്ന അഭിനേതാക്കളാണ് ആട്ട'ത്തിൽ അഭിനയിച്ചിരിക്കുന്നത്. നാടകത്തിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. അവരുടെ കഴിവ് പ്രകടിപ്പിക്കാൻ കഴിയുന്ന സിനിമയായിരിക്കണം "ആട്ടം' എന്ന സ്വാർഥതയും ഉണ്ടായിരുന്നു.
അപ്പോൾ ഫാമിലിയോ?
This story is from the March 16, 2024 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Manorama Weekly
അഭയമാണ് അഭിനയം
അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു
5 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കൊത്തി താളിച്ചത്
1 mins
February 21, 2026
Manorama Weekly
പ്രായത്തിന്റെ കളി
കഥക്കൂട്ട്
2 mins
February 21, 2026
Manorama Weekly
എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം
വഴിവിളക്കുകൾ
1 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വേമ്പനാടൻ കോഴിക്കറി
1 min
February 14, 2025
Manorama Weekly
അങ്കത്തട്ടിൽ അഭിമന്യു
എത്ര കാലമെടുത്താലാണ് എനിക്ക് ഇതുപോലെ പെർഫോം ചെയ്യാൻ പറ്റുക
3 mins
February 14, 2025
Manorama Weekly
റീൽസ് ഷൂട്ടിങ് കേസാകും
സൈബർ ക്രൈം
1 mins
February 14, 2025
Manorama Weekly
ഇങ്ങനെയുമുണ്ടായി
കഥക്കൂട്ട്
2 mins
February 07, 2026
Manorama Weekly
പ്രകാശം പരത്തുന്ന
കൊച്ചുപെൺകുട്ടിയിൽനിന്ന് വളരെ അറിവും പക്വതയുമുള്ള യുവതിയിലേക്കുള്ള മാറ്റം. പ്രേക്ഷകരെ അമ്പരപ്പിക്കുന്നു
3 mins
February 07, 2026
Listen
Translate
Change font size
