Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

വെളമാമ്മായി പറഞ്ഞ കഥകൾ

Manorama Weekly

|

October 08, 2022

വഴിവിളക്കുകൾ

- ജോർജ് ജോസഫ് കെ.

വെളമാമ്മായി പറഞ്ഞ കഥകൾ

കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ് ലഭിച്ചു. മുൻ കേന്ദ്ര-കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം, പെൻ ബുക്സ് പബ്ലിക്കേഷൻ മാനേജർ, 23 വർഷം അമേരിക്കൻ മലയാളി മാസികയുടെ കൺസൽറ്റന്റ് എഡിറ്റർ. അവൻ മരണ യോഗ്യൻ, കുഞ്ഞുണ്ണി പറഞ്ഞ യയാതി വരാലിന്റെ കഥ, അൾത്താര വിൽക്കാനുണ്ട്, ചെവിട്ടോർമ, മറിയമ്മ എന്ന മറിമായ എന്നിവ ശ്രദ്ധേയമായ പുസ്തകങ്ങൾ. ഭാര്യ ലൗലി, മക്കൾ: അപ്പു, ഹന്ന. വിലാസം: കൊല്ലംപറമ്പിൽ, കത്രിക്കടവ്, കൗൺസിലർ റോഡ്, കലൂർ പി.ഒ, എറണാകുളം - 682 017

ഒന്നര വയസ്സിൽ അമ്മ മരിച്ചപ്പോൾ എനിക്കു കൂട്ട് ഇല്ലാതായെന്നു ഞാൻ സങ്കടപ്പെട്ടു. എന്നാൽ പിന്നെ കൂട്ടായി എത്തിയത് അപ്പന്റെ, വിവാഹം കഴിക്കാത്ത പെങ്ങൾ വെളമാമ്മായിയാണ്. പിന്നെ അവർ മരണം വരെ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. 16 വയസ്സുവരെ അമ്മായിയെ കെട്ടിപ്പിടിച്ചാണ് ഞാൻ ഉറങ്ങിയത്. ആ രാത്രി നാളുകളിലൊക്കെയും അമ്മായി കഥ പറഞ്ഞാലേ ഞാൻ ഉറങ്ങു.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back