അമ്മക്കവിതയിൽ വിരിഞ്ഞ പൂക്കൾ
Vanitha
|May 24, 2025
23 വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിൽ സജീവമാകുമ്പോൾ കവിതയ്ക്കു പറയാൻ ഒരായിരം വിശേഷങ്ങളുണ്ട്
മലയാളത്തിലെ മികച്ച ഹൊറർ കോമഡി ചിത്രങ്ങളിലൊന്നായ പകൽ പൂരത്തിൽ മുകേഷിന്റെ നായികയായെത്തിയ പെൺകുട്ടിയെ പിന്നീടൊരിക്കലും മലയാളികൾ കണ്ടില്ല. പകൽപ്പൂരത്തിൽ അനാമികയായെത്തിയ ഡോ. കവിത ജോസ് കോഴിക്കോട് കോവൂരെ വീട്ടിലുണ്ടിപ്പോൾ.
ഒരേയൊരു സിനിമ മാത്രം അഭിനയിച്ചു പിൻവാങ്ങിയ കവിത 23 വർഷത്തിനു ശേഷം വീണ്ടും അഭിനയത്തിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. മനോരമ മാക്സിൽ റിലീസായ പത്തുമാസം എന്ന സിനിമയിലൂടെ സന്തോഷത്തിന് ഇരട്ടി മധുരമേകാൻ കവിതയുടെ മകൾ റെയ്സയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രതാരം എന്നതിനപ്പുറം ഡോക്ടർ, സംരംഭക, എഴുത്തുകാരി, ബിൽഡർ, ഇന്റീരിയർ ഡിസൈനർ എന്നിങ്ങനെ വ്യത്യസ്ത റോളുകളിൽ ബിസിയാണു കവിത.
തേടിവന്ന പത്തുമാസം
“പകൽപ്പൂരം കഴിഞ്ഞ് 23 വർഷമായെന്നു ചിന്തിക്കാനാകുന്നില്ല. സുഹൃത്തും ഛായാഗ്രാഹകനുമായ സുധീറാണ് പത്തുമാസത്തെക്കുറിച്ചു പറഞ്ഞത്. സിനിമയിലെ നായിക പ്രസീതയെക്കുറിച്ചു കേട്ടപ്പോൾ അഭിനയിക്കണമെന്നു തോന്നി.
എങ്കിലും വീട്ടിലെ സാഹചര്യമോർത്തപ്പോൾ മനസ്സ് പിന്നോട്ടാഞ്ഞു. എന്നാൽ, റോഷനും മക്കളും ചാച്ചയും പൂർണ പിന്തുണ പ്രഖ്യാപി ച്ച് ഒപ്പം നിന്നു. സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്തപ്പോൾ തന്നെ മകൾ റെയ്സയെ കൂടി അഭിനയിപ്പിക്കണമെന്നു സംവിധായകരായ സുമോദ് സാറും ഗോപു സാറും പറഞ്ഞിരുന്നു. മോൾക്കും താൽപര്യമായിരുന്നു. അങ്ങനെ പ്രസീദയായി ഞാനും നിധിയായി മോളും എത്തി.
റെയ്സ: സ്കൂളിൽ ആർട്സിലൊക്കെ സജീവമാണ്. പക്ഷേ, ക്യാമറയ്ക്കു മുന്നിൽ ഇതാദ്യമാണ്. അമ്മ തന്നെയായിരുന്നല്ലോ സിനിമയിലും അമ്മ. അതുകൊണ്ടു പലപ്പോഴും വീട്ടിലെ സീനുകൾ റിക്രിയേറ്റ് ചെയ്യുന്നതു പോലെയേ തോന്നിയുള്ളൂ.
കവിത: എനിക്കു ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നു. മെഡിസിൻ പഠനം പൂർത്തിയാക്കി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ജൂനിയറായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് പകൽപ്പൂരത്തിൽ അഭിനയിക്കുന്നത്. വീട്ടിൽ നിന്നു ചെറിയ എതിർപ്പൊക്കെ ഉണ്ടായിരുന്നെങ്കിലും അച്ഛൻ ജോസ് ഞെള്ളിമാക്കൽ കട്ട സപ്പോർട്ടായിരുന്നു. ചാച്ച കലാകാരനും കലാസ്വാദകനുമാണ്. "നഷ്ടപ്പെടുത്തിയ അവസരത്തെയോർത്തു മോൾ വിഷമിക്കേണ്ടി വരരുത്. എന്തായാലും ശ്രമിച്ചു നോക്കൂ' എന്നു പറഞ്ഞ് അന്നു തന്ന അതേ സപ്പോർട്ട് ചാച്ച ഇപ്പോഴും തരുന്നുണ്ട്.
Diese Geschichte stammt aus der May 24, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Listen
Translate
Change font size

