ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ ഉപ്പയ്ക്ക് ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. അന്നു ഞാൻ പഠിക്കുന്ന എംഎം ഹൈസ്കൂളിൽ വച്ച് അദ്ദേഹത്തിന് നാട്ടുകാർ ഒരു സ്വീകരണം നൽകി. നമ്മുടെ പ്രദേശത്തിന്റെ അഭിമാനമാണെന്നു പറഞ്ഞ് എല്ലാവരും ഉപ്പയെ പുകഴ്ത്താൻ തുടങ്ങി.
തിരിച്ചുവരുമ്പോൾ ഞാൻ ഉപ്പയോടു പറഞ്ഞു: "ഞാനും കഥയെഴുതാൻ പോകുകയാണ്'. 'നല്ലകാര്യം തന്നെ എഴുതിക്കോ എന്നായിരുന്നു മറുപടി. അങ്ങനെ ഞാൻ രണ്ടു കഥകളെഴുതി. ഒന്ന്, ഞാൻ ചിത്രകാരനായ കഥ. രണ്ടാമത്തെ കഥയുടെ പേര് "എന്റെ സമരം എന്നാണ്. എട്ടാം ക്ലാസിൽ വച്ച് ഉപ്പ പ്രഖ്യാപിച്ചിരുന്നു ഒന്നാംറാങ്ക് കിട്ടിയാൽ സമ്മാനം തരും എന്ന്. ഉമ്മയുടെ തറവാട്ടിൽ കൂട്ടുകുടുംബമായാണ് ഞങ്ങൾ അന്നു താമസിച്ചിരുന്നത്. രണ്ട് കട്ടിൽ അടുപ്പിച്ചിട്ടാണു കിടന്നിരുന്നത്. "റാങ്ക് കിട്ടിയാൽ എനിക്കൊരു കട്ടിൽ വാങ്ങിച്ചു തരുമോ?' ഞാൻ ചോദിച്ചു. തരാമെന്ന് ഉപ്പ പറഞ്ഞു. റാങ്ക് കിട്ടി.
Diese Geschichte stammt aus der May 25,2024-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 25,2024-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.
കൊതിയൂറും വിഭവങ്ങൾ
മുട്ട സ്റ്റു
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
എന്നിട്ടും കണ്ടില്ല
കഥക്കൂട്ട്
ആദ്യം കിട്ടിയ താജ്മഹൽ
വഴിവിളക്കുകൾ
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ