രാധ എന്ന പെൺകുട്ടി എന്ന സിനിമയിലേക്കു വേണ്ടിയാണ് ഞാൻ ആദ്യമായി പാട്ടെഴുതിയത്. കവിത എഴുതി നടക്കുന്ന കാലത്താണ് കേരളശബ്ദം ഗ്രൂപ്പുടമ കൃഷ്ണസ്വാമി റെഡ്യാർ മുതലാളിയെ പരിചയപ്പെട്ടത്. കവിതാ മത്സരത്തിന് ഒന്നാം സ്ഥാനവും ലളിതഗാനത്തിനു രണ്ടാം സ്ഥാനവുമൊക്കെ കിട്ടിയപ്പോൾ ചിലരെന്നെ പാട്ടെഴുതാൻ വിളിച്ചു. പക്ഷേ, ഒന്നും നടന്നില്ല. അങ്ങനെ സിനിമ പാട്ടെഴുതണം എന്ന എന്റെ ആഗ്രഹം ഞാൻ കൃഷ്ണസ്വാമി മുതലാളിയോടു പറഞ്ഞു. എനിക്കും ബാലചന്ദ്രമേനോനുമൊക്കെ വേണ്ടി അദ്ദേഹം നിർമിച്ച സിനിമയാണ് "രാധ എന്ന പെൺകുട്ടി. 1979ൽ ആണ് ആ സിനിമ റിലീസ് ആയത്.
Diese Geschichte stammt aus der December 10,2022-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 10,2022-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.