يحاول ذهب - حر
വേൽ മുരുകാ വേലായുധാ
November 22, 2025
|Vanitha
മല കയറി വരുന്ന ഭക്തന് അനുഗ്രഹമായി ഒപ്പമിറങ്ങുന്ന ദേവചൈതന്യം. കേരളപഴനി, എന്നറിയപ്പെടുന്ന ചോച്ചേരിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രസന്നിധിയിൽ
മരങ്ങൾ ഉച്ചയുറങ്ങിയ ഒരു അപരാഹ്നത്തിലാണ് കേരളപഴനി എന്ന് അറിയപ്പെടുന്ന ചോച്ചേരിക്കുന്നിൽ എത്തിയത്.
തൃശൂർ ഒല്ലൂരിൽ നിന്നു കിഴക്കോട്ടു തിരിഞ്ഞ് തൃക്കൂർ-പുത്തൂർ റോഡിലാണ് ഈ പഴനി ക്ഷേത്രം. കാഴ്ചയിൽ മാത്രമല്ല ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും യഥാർഥ പഴനിയെ ഓർപ്പിക്കുന്നു ഈ ക്ഷേത്രവും. അതുകൊണ്ടാണ് ഇവിടേക്കു കാവടിയെടുത്ത മുരുകഭക്തന്മാർ ധാരാളമായി വരുന്നത്.
ഹാ... ഹരോ....ഹര എന്ന വേലായുധമന്ത്രം ഉരു വിട്ടുകൊണ്ട് അവർ കാവടിയെടുക്കുന്നു. മല കയറുന്നു. പാലഭിഷേകവും പഞ്ചാമൃതാനിവേദ്യവും നടത്തി സംതൃപ്തിയോടെ മലയിറങ്ങുന്നു. അടിവാരം ഗണപതി ക്ഷേത്രത്തിൽ നിന്നാണ് ഈ ദർശനത്തിന്റെ തുടക്കം. മുരുകക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടമാണ് ഈ ക്ഷേത്രം.
അടിവാരം ഗണപതിയേ ഹരോ ഹരാ...
കാവടിയെടുക്കാൻ ഭക്തർ വന്നുതുടങ്ങുന്നതേയുള്ളു അപ്പോൾ. പുറമേ നിന്നു കാവടിയുമായി വന്നവരും അക്കൂട്ടത്തിലുണ്ട്. ഞായറാഴ്ചകളിലാണു കാവടിയെടുക്കാൻ കൂടുതൽ തിരക്ക്.
മലയടിവാരമായതുകൊണ്ടാവും അടിവാരം ഗണപതി എന്ന പേരു വന്നത്. റോഡരുകിലാണു ക്ഷേത്രം. സന്ധ്യയ്ക്കു വിളക്കു തെളിച്ചാൽ അതിമനോഹരമാണ് ഈ ക്ഷേത്രത്തിന്റെ കാഴ്ച. ഗണപതിക്ഷേത്രവും വശത്തുള്ള റോഡും കഴിഞ്ഞാൽ പിന്നെ, വിശാലമായ താഴ്വാരം. പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ.
“ഗണപതിത്തറയിൽ നാളികേരം ഉടച്ചു കാവടിയെടുത്താണു മല കയറേണ്ടത്. ക്ഷേത്രകമ്മിറ്റി ഓഫിസിൽ നിന്നു കാവടി കിട്ടും. 100 രൂപയാണു നിരക്ക്. അല്ലെങ്കിൽ പു റമേ നിന്നു കൊണ്ടുവരാം. കാവടി ചുമലിലേറ്റി സുബ്രമണ്യ ശരണം വിളിച്ചാണു പടി കയറുന്നത്. 239 പടികൾ കയറിവേണം ക്ഷേത്രത്തിലെത്താൻ റോഡ് സൗകര്യം ഉണ്ടങ്കിലും പടി കയറി ദർശനം നടത്തുന്നതാണു രീതി.
മലമുകളിലെത്തിയാൽ മുരുകക്ഷേത്രത്തിന്റെ തിരുമുറ്റം വിശാലമായ നിരപ്പാണ്. ശ്രീകോവിലിനു മൂന്നു വലം വച്ച് ഉപക്ഷേത്രങ്ങളിലും തൊഴുതാണു കാവടി ഇറക്കിവയ്ക്കുന്നത്. ഗണപതിത്തറയോടു തൊട്ടുള്ള തിടപ്പള്ളിയിലിരുന്ന് അടിവാരം ഗണപതിക്ഷേത്രത്തിന്റെ മേൽശാന്തി അശ്വിൻ എം.നമ്പൂതിരി പറഞ്ഞു.
കടുംനിറങ്ങളിലുള്ള ശില്പങ്ങൾ പറയുന്നത് ആറുപടൈവീടുകളുടെ വിശേഷങ്ങൾ هذه القصة من طبعة November 22, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Listen
Translate
Change font size

