يحاول ذهب - حر
വേൽ മുരുകാ വേലായുധാ
November 22, 2025
|Vanitha
മല കയറി വരുന്ന ഭക്തന് അനുഗ്രഹമായി ഒപ്പമിറങ്ങുന്ന ദേവചൈതന്യം. കേരളപഴനി, എന്നറിയപ്പെടുന്ന ചോച്ചേരിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രസന്നിധിയിൽ
മരങ്ങൾ ഉച്ചയുറങ്ങിയ ഒരു അപരാഹ്നത്തിലാണ് കേരളപഴനി എന്ന് അറിയപ്പെടുന്ന ചോച്ചേരിക്കുന്നിൽ എത്തിയത്.
തൃശൂർ ഒല്ലൂരിൽ നിന്നു കിഴക്കോട്ടു തിരിഞ്ഞ് തൃക്കൂർ-പുത്തൂർ റോഡിലാണ് ഈ പഴനി ക്ഷേത്രം. കാഴ്ചയിൽ മാത്രമല്ല ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും യഥാർഥ പഴനിയെ ഓർപ്പിക്കുന്നു ഈ ക്ഷേത്രവും. അതുകൊണ്ടാണ് ഇവിടേക്കു കാവടിയെടുത്ത മുരുകഭക്തന്മാർ ധാരാളമായി വരുന്നത്.
ഹാ... ഹരോ....ഹര എന്ന വേലായുധമന്ത്രം ഉരു വിട്ടുകൊണ്ട് അവർ കാവടിയെടുക്കുന്നു. മല കയറുന്നു. പാലഭിഷേകവും പഞ്ചാമൃതാനിവേദ്യവും നടത്തി സംതൃപ്തിയോടെ മലയിറങ്ങുന്നു. അടിവാരം ഗണപതി ക്ഷേത്രത്തിൽ നിന്നാണ് ഈ ദർശനത്തിന്റെ തുടക്കം. മുരുകക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടമാണ് ഈ ക്ഷേത്രം.
അടിവാരം ഗണപതിയേ ഹരോ ഹരാ...
കാവടിയെടുക്കാൻ ഭക്തർ വന്നുതുടങ്ങുന്നതേയുള്ളു അപ്പോൾ. പുറമേ നിന്നു കാവടിയുമായി വന്നവരും അക്കൂട്ടത്തിലുണ്ട്. ഞായറാഴ്ചകളിലാണു കാവടിയെടുക്കാൻ കൂടുതൽ തിരക്ക്.
മലയടിവാരമായതുകൊണ്ടാവും അടിവാരം ഗണപതി എന്ന പേരു വന്നത്. റോഡരുകിലാണു ക്ഷേത്രം. സന്ധ്യയ്ക്കു വിളക്കു തെളിച്ചാൽ അതിമനോഹരമാണ് ഈ ക്ഷേത്രത്തിന്റെ കാഴ്ച. ഗണപതിക്ഷേത്രവും വശത്തുള്ള റോഡും കഴിഞ്ഞാൽ പിന്നെ, വിശാലമായ താഴ്വാരം. പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ.
“ഗണപതിത്തറയിൽ നാളികേരം ഉടച്ചു കാവടിയെടുത്താണു മല കയറേണ്ടത്. ക്ഷേത്രകമ്മിറ്റി ഓഫിസിൽ നിന്നു കാവടി കിട്ടും. 100 രൂപയാണു നിരക്ക്. അല്ലെങ്കിൽ പു റമേ നിന്നു കൊണ്ടുവരാം. കാവടി ചുമലിലേറ്റി സുബ്രമണ്യ ശരണം വിളിച്ചാണു പടി കയറുന്നത്. 239 പടികൾ കയറിവേണം ക്ഷേത്രത്തിലെത്താൻ റോഡ് സൗകര്യം ഉണ്ടങ്കിലും പടി കയറി ദർശനം നടത്തുന്നതാണു രീതി.
മലമുകളിലെത്തിയാൽ മുരുകക്ഷേത്രത്തിന്റെ തിരുമുറ്റം വിശാലമായ നിരപ്പാണ്. ശ്രീകോവിലിനു മൂന്നു വലം വച്ച് ഉപക്ഷേത്രങ്ങളിലും തൊഴുതാണു കാവടി ഇറക്കിവയ്ക്കുന്നത്. ഗണപതിത്തറയോടു തൊട്ടുള്ള തിടപ്പള്ളിയിലിരുന്ന് അടിവാരം ഗണപതിക്ഷേത്രത്തിന്റെ മേൽശാന്തി അശ്വിൻ എം.നമ്പൂതിരി പറഞ്ഞു.
കടുംനിറങ്ങളിലുള്ള ശില്പങ്ങൾ പറയുന്നത് ആറുപടൈവീടുകളുടെ വിശേഷങ്ങൾ هذه القصة من طبعة November 22, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Listen
Translate
Change font size
