കർക്കടകമെത്തും മുൻപേ സകല സൂപ്പർമാർക്കറ്റുകളിലും കഞ്ഞിക്കിറ്റുകൾ നിരക്കുകയായി. ആരോഗ്യസംരക്ഷണത്തിൽ ജാഗ്രതയുള്ള മലയാളികൾ ഈ മാസം കുടിച്ചുതീർക്കുന്നത് 30 കോടി രൂപയുടെ കർക്കടകക്കഞ്ഞിയാണ്. ഋതുഭേദത്തിനൊപ്പം ശരീരത്തെ പരിപക്വമാക്കാൻ സഹായകമാണ് കർക്കടകക്കഞ്ഞിയെന്നതിൽ സംശയമില്ല. എന്നാൽ വിപണിയിലെത്തുന്ന കർക്കടകക്കഞ്ഞിക്കൂട്ടുകളെ ഔഷധക്കഞ്ഞിക്കൂട്ട് എന്നു വിളിക്കുകയാവും ഭേദം.
പരമ്പരാഗത കർക്കടകക്കഞ്ഞിയിൽ തൊടികളിൽ സുലഭമായ സസ്യങ്ങളായിരുന്നു ചേരുവകൾ. എന്നാൽ ഇന്ന് അശ്വഗന്ധം (അമുക്കുരം) മുതൽ ദശമൂലം വരെയാണ് "ലേബൽ പ്രകാരം കഞ്ഞിക്കിറ്റുകളിലുള്ളത്. യഥാർഥ കർക്കടകക്കഞ്ഞി ലളിതമാണ്. ഈ പ്രഭാതഭക്ഷണം തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
هذه القصة مأخوذة من طبعة July 01,2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 01,2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ