ബേക്കൽ ഫിഷറീസ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തേ ഞാൻ വരയ്ക്കുമായിരുന്നു. പക്ഷേ, കഥാകൃത്താവാനാണ് ആഗ്രഹിച്ചത്. ചെറുപ്പത്തിലേ ധാരാളം വായിക്കുമായിരുന്നു. വാപ്പയാണ് ആദ്യമായി എന്നെ വായനശാലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തകഴിയും ബഷീറും കേശവദേവുമൊക്കെയായിരുന്നു എന്റെ റോൾ മോഡൽ. കഥയെഴുതാൻ കഠിനമായി ആഗ്രഹിച്ച ഞാൻ എഴുതിത്തുടങ്ങി. എഴുത്തിന് പ്രചോദനമായത് എന്റെ മലയാളം അധ്യാപകൻ എം.ആർ. ചന്ദ്രശേഖരൻ ആണ്. അദ്ദേഹമാണ് എന്റെ വഴികാട്ടി. അക്കാലത്തുതന്നെ ഞാൻ വരയ്ക്കാനും തുടങ്ങി. കാസർകോട് ഗവൺമെന്റ് കോളജിൽനിന്നു പിയു സി പാസായശേഷം കേരള ഗവൺമെന്റിന്റെ കെജിടിഇ പരീക്ഷ പാസായി. 1961ൽ മലപ്പുറം വേങ്ങര ഗവൺമെന്റ് സ്കൂളിൽ ചിത്രകലാ അധ്യാപകനായി.
هذه القصة مأخوذة من طبعة March 30, 2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 30, 2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.