1995ൽ പുറത്തിറങ്ങിയ അടൂർ ഗോപാലക ഷ്ണന്റെ കഥാപുരുഷൻ' എന്ന ചിത്രത്തിലൂടെ ബാലനടിയായാണ് അഭിരാമിയുടെ തുടക്കം. ശ്രദ്ധ, ഞങ്ങൾ സന്തുഷ്ടരാണ്, പത്രം, മിലേനിയം സ്റ്റാഴ്സ് തുട ങ്ങി ഒരുപിടി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിരാമി തിളങ്ങി. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമായിരുന്നു. സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് പഠിക്കാനായി താരം അമേരിക്കയിലേക്കു പറന്നത്. പത്തു വർഷത്തിനുശേഷം അപ്പോത്തിക്കിരി' എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചെത്തിയെങ്കിലും അമേരിക്കൻ ജീവിതത്തിനിടെ അഭിരാമിക്ക് സിനിമയിൽ സജീവമാകാൻ സാധിച്ചില്ല. ആ സമയത്താണ് മഴവിൽ മനോരമയിലെ മെയ്ഡ് ഫോർ ഈച്ച് അദർ എന്ന പരിപാടിയുടെ അവതാരകയായത്. അതേപ്പറ്റി അഭിരാമി പറയുന്നു: “ഞാൻ വളരെ ആസ്വദിച്ച് ചെയ്ത ഒരു പരിപാടിയായിരുന്നു അത്. സത്യത്തിൽ മറ്റൊരു തലമുറയിലെ കുട്ടികൾക്കിടയിലേക്ക് എത്താൻ ആ പരിപാടി എന്നെ സഹായിച്ചു. ഇപ്പോഴിതാ 'ഗരുഡൻ' എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മടങ്ങിവന്നിരിക്കുന്നു മലയാളത്തിന്റെ അഭിരാമി. സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമായി അഭിരാമി മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.
സ്കൂളിലെ സഹപാഠി ജീവിതത്തിലെ സഹയാത്രികൻ
തിരുവനന്തപുരത്ത് സിനിമാ പശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ ഗോപികുമാറും അമ്മ പുഷ്പയും ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു. ഞാൻ ഒറ്റമകളാണ്. എന്റെ വീടിന്റെ തൊട്ടടുത്താണ് സ്കൂൾ സ്ഥിരമായില് ലെറ്റർ തരി കയും വീട്ടിലേക്ക് ഫോൺ വിളിക്കുകയും ചെയ്തിരുന്ന കുറെ പേർ ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഞാനും രാഹുലും സുഹൃത്തുക്കളായിരുന്നു. പിന്നീട് പുള്ളി യുഎസിൽ വന്നപ്പോൾ എന്നെ വിളിച്ചു. ഞങ്ങളുടെ സൗഹൃദം വളർന്നു, പ്രണയമായി. അങ്ങനെ വിവാഹം കഴിച്ചു. സാഹിത്യകാരൻ പവനന്റെ കൊച്ചുമകനാണ് രാഹുൽ. അദ്ദേഹത്തിന് സ്വന്തമായി ഒരു കൺസൽറ്റിങ് കമ്പനിയുണ്ട്. ഞങ്ങൾക്ക് ഒരു മകളുണ്ട്, കൽക്കി. ഒന്നര വയസ്സായി. ബെംഗളൂരുവിലാണ് ഞങ്ങൾ താമസിക്കുന്നത്.
അടൂർ തന്ന തുടക്കം
هذه القصة مأخوذة من طبعة December 09,2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 09,2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.