രണ്ടു ഭാഷകളിൽ രണ്ടുപേരിൽ എഴുതിപ്പോന്ന സാഹിത്യകാരന്മാരും പത്രപ്രവർത്തകരുമുണ്ട്. സക്കറിയ മലയാളത്തിലും പോൾ സക്കറിയ ഇംഗ്ലിഷിലും. മാധവിക്കുട്ടി മലയാളത്തിലും കമലാദാസ് ഇംഗ്ലിഷിലും. മതംമാറ്റത്തിനു ശേഷം രണ്ടു ഭാഷകളിലും കമല സുരയ്യ.
മുസ്ലിം ആയശേഷം സമകാലിക മലയാളത്തിൽ എഴുതിയ പംക്തിയിൽ കമല സുരയ്യ എന്നുതന്നെ പേരു വയ്ക്കണമെന്ന് മാധവിക്കുട്ടി ശഠിച്ചു. “മാധവിക്കുട്ടി എന്ന പേരിൽ ധാരാളമറിയുന്ന ഒരു എഴുത്തുകാരി തികച്ചും വ്യത്യസ്തമായ ഒരു പേരുമായി വരുന്നതിനെ വായനക്കാർ സ്വീകരിക്കാനിടയില്ല എന്ന എന്റെ വാദത്തിനു നേർക്ക് ആദ്യമൊക്കെ അവർ ചെവി അടച്ചുപിടിച്ചു. എന്നാൽ, ഇടയ്ക്കുവച്ച് മാധവിക്കുട്ടി എന്ന പേര് അച്ചടിച്ചത് ശ്രദ്ധയിൽ പെട്ടെങ്കിലും അതിനെതിരെ കലാപസ്വരം അവരിൽ നിന്ന് ഉയർന്നില്ല' എന്നു പത്രാധിപർ എസ്.ജയചന്ദ്രൻ നായർ.
വി.എൻ.നായർ എന്ന പേരിൽ ഇംഗ്ലിഷിൽ ഫ്രീപ്രസ്ജേണലിൽ എഴുതിക്കൊണ്ടിരുന്ന കാലത്തു തന്നെയാണ് ആ പത്ര പ്രവർത്തകൻ നരേന്ദ്രൻ എന്ന പേരിൽ കേരള കൗമുദിയിൽ എഴുതിത്തുടങ്ങിയത്. കൗമുദിയുടെ ഡൽഹിലേഖകൻ ഈഴവനാണെന്ന ധാരണ സൃഷ്ടിക്കാനായിരുന്നു ഇതെന്ന് അന്ന് അവിടെ ഉണ്ടായിരുന്ന ജയചന്ദ്രൻ നായർ പറഞ്ഞിട്ടുണ്ട്.
മലയാള സിനിമകളിൽ എം.കൃഷ്ണൻ നായർ എന്ന പേരിൽ തിളങ്ങിയ സംവിധായകൻ തമിഴ്ചിത്രങ്ങളിൽ വാലുമുറിച്ച് എം .കൃഷ്ണൻ ആയി.
കോട്ടയത്തു രണ്ടു പത്രാധിപന്മാരുടെ താമസസ്ഥലത്തിന്റെ പേരുകൾ ഇംഗ്ലിഷിൽ കൂടുതൽ ആകർഷകമായി.
هذه القصة مأخوذة من طبعة October 01, 2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 01, 2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.