പോത്തന്നൂരിൽ വച്ചാണു ഷീല ആദ്യമായി ഒരു നാടകത്തിൽ അഭിനയിച്ചത്. അവിടത്തെ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷികാഘോഷത്തിനു നാടകം പതിവുണ്ടായിരുന്നു. അത്തവണ നടത്തിയ നാടകത്തിന്റെ റിഹേഴ്സൽ ഷീലയുടെ കുടുംബത്തിന്റെ ക്വാർട്ടേഴ്സിന്റെ അടുത്തായിരുന്നു. അതിലെ പ്രധാന നടിയെ പുറത്തു നിന്നു കൊണ്ടുവരികയായിരുന്നു എന്നാണു ഷീല ഓർമിക്കുന്നത്.
റിഹേഴ്സൽ കാണാൻ ഞങ്ങളൊക്കെ പോകും. ഞാനതു കണ്ടു കണ്ട് എല്ലാ ഡയലോഗും കാണാതെ പഠിച്ചു. ഒരു മാസത്തോളമുണ്ടായിരുന്നു റിഹേഴ്സൽ. വീട്ടിൽ വന്ന് ഈ ഡയലോഗൊക്കെ ഞാൻ ചേച്ചിയെയും അനിയത്തിമാരെയും പറഞ്ഞു കേൾപ്പിക്കും.
ഒടുവിൽ നാടകം നടക്കുന്ന ദിവസമെത്തി. അച്ഛൻ എവിടെയോ ജോലിസംബന്ധമായ ആവശ്യത്തിനു പോയിരുന്നതു കൊണ്ടു ഞങ്ങളെല്ലാവരും നാടകം കാണാൻ പോയി. പക്ഷേ, നാടകം തുടങ്ങേണ്ട സമയമായിട്ടും നടി വന്നില്ല. സംഘാടകർക്കു വെപ്രാളമായി. എന്റെ അമ്മയ്ക്ക് നാടകവും പാട്ടുമൊക്കെ ഇഷ്ടമാണ്. അമ്മ കുറേശ്ശെ പാടുകയും ചെയ്യും. ഇനി എന്തു ചെയ്യും എന്നു പലരും അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു, ഞാൻ അഭിനയിക്കാമെന്ന്. അതിനു നിനക്ക് ഡയലോഗ് അറിയാമോ എന്നു സംഘാടകർ ചോദിച്ചപ്പോൾ ഞാൻ മണിമണിയായി ഡയലോഗ് പറഞ്ഞു കേൾപിച്ചു. എല്ലാവർക്കും വലിയ ആശ്വാസമായി. സാരിയൊക്കെ ഉടുപ്പിച്ച് അവരെന്നെ സ്റ്റേജിൽ കയറ്റി. സ്റ്റേജിൽ നിന്നപ്പോൾ ഞാനൊരു വലിയ പെണ്ണായതായി എനിക്കും തോന്നി. ഒരു മാസത്തോളം റിഹേഴ്സൽ ചെയ്ത നടിയെക്കാൾ നന്നായി ഞാൻ ഡയലോഗ് പറഞ്ഞെന്നു മറ്റുള്ളവർ പറഞ്ഞു. നാടകം കഴിഞ്ഞപ്പോൾ എല്ലാവരും എന്നെ വന്ന് അഭിനന്ദിച്ചു. അമ്മയ്ക്കും ഭയങ്കര സന്തോഷമായി.
രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു വരുന്ന വഴി അച്ഛൻ ഈ സംഭവം അറിഞ്ഞു. വീട്ടിലെത്തിയതും ആരോടു ചോദിച്ചു കൊണ്ടാടീ നീ നാടകത്തിനു പോയ 'എന്നു ചോദിച്ചു തല്ലും തുടങ്ങി.
هذه القصة مأخوذة من طبعة August 13, 2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 13, 2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.
ഇനി ഒരു പാട്ട്
കഥക്കൂട്ട്
അച്ഛനും അപ്പൂട്ടനും
വഴിവിളക്കുകൾ
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്
പുലിയെ തേടിപ്പോയ വഴി
വഴിവിളക്കുകൾ
"ബദൽ സിനിമയുമായി ഗായത്രി
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.