ജനിച്ചു വളർന്ന നാടായതുകൊണ്ടു മുംബൈയിൽ എവിടെയും കറങ്ങി നടക്കാൻ എനിക്ക് എന്നും ഇഷ്ടമാണ്. വീടിനടുത്തുള്ള മാർക്കറ്റിൽ പോയി പഴങ്ങളും പച്ചക്കറികളും വാങ്ങും. മലയാളികൾ കണ്ടാൽ സ്നേഹത്തോടെ ചിരിക്കുകയും മിണ്ടുകയുമൊക്കെ ചെയ്യുമെങ്കിലും മുംബൈയിൽ എന്റെ ഒഴുക്കിന് തടസ്സമേയില്ലായിരുന്നു.
പക്ഷേ, അടുത്ത കാലത്തായി രാവിലെ നടക്കാനിറങ്ങുമ്പോൾ പോലും ആളുകൾ "നല്ല പരിചയമുണ്ടല്ലോ' എന്നൊക്കെ പറഞ്ഞു വരും. കുറെയധികം തെലുങ്കു സിനിമകൾ ഈയിടെ ഹിന്ദിയിലേക്കു മൊഴിമാറ്റം നടത്തിയിരുന്നു. പിന്നെ, തീർച്ചയായും സോഷ്യൽ മീഡിയയുടെ സ്വാധീനവും.
നാൽപതു വർഷം കൊണ്ട് സിനിമയിൽ കാണുന്ന പ്രധാന മാറ്റം അതാണ്. താരങ്ങളെ പൊതിഞ്ഞു നിന്നിരുന്ന മഞ്ഞുമറകളെല്ലാം മാഞ്ഞുപോയി. അവരുടെ ഓരോ ചലനങ്ങളും ക്യാമറ ലെൻസുകൾ ഒപ്പിയെടുത്തുകൊണ്ടിരിക്കും. വെറുതേ ഒന്നു പുറത്തിറങ്ങണമെങ്കിൽ പോലും ആലോചിക്കണം, അണിഞ്ഞിരിക്കുന്ന ഉടുപ്പുകളെക്കുറിച്ചൊക്കെ...
"നോക്കെത്താ ദൂരത്തിലെ ഉടുപ്പുകൾ ഏറെയും ഞാൻ തന്നെ വാങ്ങിയതോ തുന്നിച്ചെടുത്തതോ ആണ്. "കിളിയേ കിളിയേ, നറുതേൻ മൊഴിയേ' എന്ന പാട്ടിലെ ആ മഞ്ഞ ചുരിദാർ ബാദ്രയിൽ പോയി അളവടുപ്പിച്ച് തയ്പ്പിച്ചതാണ്. നായിക ഗേളി നഗരത്തിൽ നിന്ന് മുത്തശ്ശിയെക്കാണാൻ നാട്ടുമ്പുറത്ത് എത്തുകയാണ്. അവൾക്കു വേണ്ടതു കേരളത്തിൽ കാണാത്ത ഫാഷൻ വേഷങ്ങൾ ആണ് എന്നു പറഞ്ഞു ഫാസിൽ സർ സൺഗ്ലാസ്സസ് മുടിയിലേക്ക് ഹെയർബാൻഡ് പോലെ കയറ്റിവച്ചതും നെറുകയിൽ ബൺ പോലെ മുടി കെട്ടിയതും, സൺഗ്ലാസ് വച്ചു നടന്നതുമെല്ലാം നദിയ സ്റ്റൈൽ എന്ന പേരിൽ പ്രശസ്തമായി. ഇന്നായിരുന്നെങ്കിൽ ഞാനതിനെല്ലാം പേറ്റന്റ് എടുത്തേനേ.
പള്ളിയിലെ മഞ്ഞസാരി
Bu hikaye Vanitha dergisinin February 03, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin February 03, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ