ആരുമറിയേണ്ട മുടിരഹസ്യം
Vanitha|November 11, 2023
ഒറ്റനോട്ടത്തിൽ ആരും തിരിച്ചറിയാത്ത വിധം മുടിയുടെ ഭംഗിയും ഉള്ളും കൂട്ടും ഹെയർ എക്സ്റ്റൻഷൻസ്
അമ്മു ജൊവാസ്
ആരുമറിയേണ്ട മുടിരഹസ്യം

മുടിയുടെ കുറവു പരിഹരിക്കാൻ എല്ലാ വഴിയും പരീക്ഷിച്ചു വലഞ്ഞോ? എങ്കിൽ ഹെയർ എക്സ്റ്റൻഷൻ തിരഞ്ഞെടുക്കാം. തലയിൽ സ്വാഭാവികമായുള്ള മുടിയിലേക്കു കൃത്രിമമായി മുടി ചേർത്തു പിടിപ്പിച്ചു മുടിയുടെ ഉള്ളും നീളവും "എക്സ്റ്റന്റ് ചെയ്യാം.

ഇപ്പോൾ മനസ്സിൽ വന്ന ചില സംശയങ്ങളില്ലേ, ഏതു തരം മുടിക്കും ചേരുവിധം ഇതു ലഭിക്കുമോ? ഹെയർ എക്സ്ൻഷൻ വച്ചിട്ടുണ്ടെന്നു പുറമേ നിന്നു കാണാനാകുമോ? ഇതു വച്ചാൽ മുടി കൊഴിച്ചിൽ കൂടുമോ? സ്മൂത്തനിങ് ചെയ്ത മുടിയിൽ ഹെയർ എക്സ്റ്റൻഷൻ വയ്ക്കാനാകുമോ?... ഇത്തരം സംശങ്ങൾക്കെല്ലാം മറുപടി നൽകും മുൻപ് എന്താണ് ഹെയർ എക്സ്റ്റൻഷൻ എന്നറിയാം.

എന്ത്, എങ്ങനെ ?

കുറച്ചു മാത്രം മുടിയുള്ള ചെറിയ സെക്ഷനുകളായാണു ഹെയർ എക്സ്റ്റൻഷൻസ് ലഭിക്കുക. ഫൈബറോ നൂലോ ഒന്നുമല്ല യഥാർഥ മുടിയിഴകൾ തന്നെയാണ് എക്സ്റ്റൻഷനിൽ ഉണ്ടാകുക. ട്രീറ്റ് ചെയ്തവയാകുമെന്നു മാത്രം. ഇതു മുടിയിൽ എങ്ങനെ ചേർത്തു വയ്ക്കുന്നു എന്നതിനനുസരിച്ചു മുടിയിഴകളുടെ അറ്റത്തെ ടിപ് വ്യത്യാസപ്പെട്ടിരിക്കും. പ്രധാനമായും വിപണിയിലുള്ള എക്സ്റ്റഷൻസ് ഇതാ...

മൈക്രോ റിങ് എക്സ്റ്റൻഷൻ : ഈ എക്സ്റ്റൻഷനിൽ മുടിയിഴകളുടെ അറ്റത്തു ചെറിയ റിങ് ഉണ്ടാകും. തലയിൽ സ്വാഭാവികമായുള്ള മുടിയിഴകൾ ഈ റിങ്ങിലൂടെ ചുറ്റിയെടുത്തു വയ്ക്കുകയാണു ചെയ്യുന്നത്.

വെഫ്റ്റ് ഇൻ ഹെയർ എക്സ്റ്റൻഷൻ മുടിയിഴകൾ ഒന്നിനോടൊന്നു ചേർന്ന് ചെയ്ൻ പോലെയുള്ളതാണു വെഫ്റ്റ് ഇൻ ഹെയർ എക്സ്റ്റൻഷൻ, ഹെയർ സ്റ്റൈലിനു ചേരുന്ന തരത്തിലുള്ള നീളം തിരഞ്ഞെടുക്കാം. ഒരു ഭാഗം മാത്രമായോ ഒരു ചെവിയിൽ നിന്നു മറു ചെവിയിലേക്ക് എന്ന രീതിയിലോ വയ്ക്കാം.

ടേപ് ഇൻ എക്സ്റ്റൻഷൻ: അറ്റത്ത് ടേപ് ഉള്ള തരം എക്സ്റ്റൻഷനാണിത്. ഈ ടേപ്പിൽ പശയുണ്ടാകും. ഇതു സ്വാഭാവിക മുടിയോടു ചേർത്തു വച്ച് അയൺ ചെയ്യുമ്പോൾ പശ മുടിയിഴകളിലേക്ക് ഒട്ടും.

കെരറ്റിൻ ഗ്ലു എക്സ്റ്റൻഷൻ : ഓരോ സെക്ഷൻ മുടിയിഴകളെയും ഗ്ലു വച്ച് ഒട്ടിച്ചു റോൾ ചെയ്തു പിടിപ്പിക്കുന്ന കൊറ്റിൻ ഗ്ലു എക്സ്റ്റൻഷന് ആരാധകർ കൂടുതലാണ്. സ്വാഭാവിക മുടിയുമായി ഇണങ്ങിനിൽക്കാൻ മറ്റ് എക്സ്റ്റൻഷനേക്കാൾ നല്ലത് ഇതാണ്.

Bu hikaye Vanitha dergisinin November 11, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Vanitha dergisinin November 11, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
Vanitha

വൈദ്യുത ലൈൻ പൊട്ടി വീണാൽ...

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.

time-read
1 min  |
June 08, 2024
മിടുമിടുക്കൻ
Vanitha

മിടുമിടുക്കൻ

കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്

time-read
2 dak  |
June 08, 2024
ചൂടോടെ വിളമ്പാം ആരോഗ്യം
Vanitha

ചൂടോടെ വിളമ്പാം ആരോഗ്യം

പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി

time-read
1 min  |
June 08, 2024
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
Vanitha

കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ

അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ

time-read
3 dak  |
June 08, 2024
ജിമെയിലും എസിയും ബുദ്ധിപൂർവം
Vanitha

ജിമെയിലും എസിയും ബുദ്ധിപൂർവം

ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം

time-read
1 min  |
June 08, 2024
എളുപ്പം നേടാം ഇനി ജർമൻ ജോലി
Vanitha

എളുപ്പം നേടാം ഇനി ജർമൻ ജോലി

അക്കരയ്ക്കു പോകും മുൻപ്

time-read
1 min  |
June 08, 2024
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
Vanitha

മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ

മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...

time-read
3 dak  |
June 08, 2024
അഖിൽ C/O ധർമജൻ
Vanitha

അഖിൽ C/O ധർമജൻ

റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു

time-read
3 dak  |
June 08, 2024
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
Vanitha

ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...

'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം

time-read
4 dak  |
June 08, 2024
ആ നല്ല സമയം
Vanitha

ആ നല്ല സമയം

ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ

time-read
1 min  |
June 08, 2024