സരസ്വതി നമസ്തുഭ്യം 
Vanitha|October 01, 2022
ജഗത്ഗുരു ശ്രീശങ്കരാചാര്യർ ഹരിശ്രീ കുറിച്ചതെന്നു വിശ്വസിക്കപ്പെടുന്ന നെടുമ്പാശ്ശേരിക്കടുത്തുള്ള ആവണംകോട് സരസ്വതി ക്ഷേത്രസന്നിധിയിൽ
സരസ്വതി നമസ്തുഭ്യം 

"ബാലനായിരുന്നപ്പോൾ തന്നെ പിതാവിനെ നഷ്ടമായ ശ്രീശങ്കരന് പാരമ്പര്യരീതിയിൽ മനയിൽ വച്ചു പൂജകൾ നടത്തിയതിനു ശേഷമുള്ള ആദ്യാക്ഷരം കുറിക്കൽ ചടങ്ങു നടത്താൻ കഴിഞ്ഞില്ല. അതിൽ വേദനപ്പെടാതെ അമ്മ, അന്ന് പ്രശസ്തമായിരുന്ന ആവണംകോട് സരസ്വതിക്ഷേത്രത്തിലേക്ക് ശ്രീശങ്കരനെ കൂട്ടിക്കൊണ്ടുവന്ന് എഴുത്തിനിരുത്തി എന്നാണ് വിശ്വാസം.

മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അറിവിന്റെയും വിദ്യയുടെയും ദേവതയായ സരസ്വതിദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത ജ്ഞാനവിജ്ഞാനങ്ങളുടെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്.

അറിവിന്റെ സർവജ്ഞപീഠം കീഴടക്കിയ ആദിശങ്കരൻ ആദ്യാക്ഷരം കുറിച്ചുവെന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണിത്. ആവണം കോട് സരസ്വതി ക്ഷേത്രം സ്വയംഭൂവായ ശിലാവിഗ്രഹത്തിൽ ഗോളക ചാർത്തി ആരാധിക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്ന്.

ഈ തിരുനടയ്ക്കും പറയാനുണ്ട്. അതുവരെ സംസാരിക്കാതിരൂന്ന കുട്ടി സംസാരിച്ചത്‌, ബുദ്ധിക്ക്‌ തെളിച്ചം വന്നത്‌ അങ്ങ നെ വിശ്വാസത്തിന്റെ സാക്ഷ്യങ്ങള്‍ നിരവധി. സൂര്യപ്രകാശമേറ്റ്‌ വിളറിവെളുത്ത ഇവിടുത്തെ മേച്ചിലോടുകള്‍ക്ക്‌ പറയാനുള്ളത്‌ നൂറ്റാണ്ടുകളായി അക്ഷരവെളിച്ചം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന കഥകള്‍. അക്ഷരമുറ്റത്ത്‌ നിന്ന്‌ പ്രാര്‍ഥന ഭരിതമായ മനസ്സോടെ കുഞ്ഞുങ്ങള്‍ ചൊല്ലുന്നു...

“സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണി

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ഭവതു മേ സദാ”

ആദിശങ്കരന്റെ മണ്ണിൽ

ഒരുകാലത്ത്‌ കായല്‍ പോലെ വിശാലമായ പാടങ്ങള്‍ നിറഞ്ഞ പ്രദേശമായിരുന്നു ആവണംകോട്‌. പിന്നീട്‌ ആ പാടങ്ങള്‍ വിമാനത്താവളത്തിന്റെ ഭാഗമായി. എങ്കിലും ക്ഷേത്ര വും പരിസരവും ഇപ്പോഴും പഴയതു പോലെ തന്നെ. വിളിപ്ടകലെ ആദിശങ്കരന്റെ മണ്ണ്‌. ശങ്കരസ്തൂപവും ശാരദാശ്രമവും ആഗമാനന്ദാശ്രമവും മുതലക്കടവും ശങ്കരാചാരൃരുടെ ജീവിതവുമായി ബന്ധമുണ്ടെന്ന്‌ വിശ്വസിക്കുന്ന ക്ഷേത്രങ്ങളും ശങ്കരാചാരൃരുടെ പേരിലുള്ള സര്‍വകലാശാലയും അങ്ങനെ എത്രയോ ശങ്കരസ്മൃതികള്‍ ഇവിടെയുണ്ട്‌.

Bu hikaye Vanitha dergisinin October 01, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Vanitha dergisinin October 01, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
യുകെയിൽ ഡോക്ടറാകാം
Vanitha

യുകെയിൽ ഡോക്ടറാകാം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്

time-read
1 min  |
April 27, 2024
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
Vanitha

യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ

time-read
1 min  |
April 27, 2024
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
Vanitha

ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ

കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ

time-read
1 min  |
April 27, 2024
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
Vanitha

ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്

വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ

time-read
2 dak  |
April 27, 2024
വീണ്ടും പുത്തനായി വാട്സാപ്
Vanitha

വീണ്ടും പുത്തനായി വാട്സാപ്

വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും

time-read
1 min  |
April 27, 2024
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
Vanitha

ഇപ്പോൾ ഞാനൊരു ലക്കി ഗേൾ

പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി

time-read
1 min  |
April 27, 2024
സത്യമാണ് എന്റെ സേവനം
Vanitha

സത്യമാണ് എന്റെ സേവനം

ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?

time-read
4 dak  |
April 27, 2024
തീയണയ്ക്കാൻ ഇനി പെൺപട
Vanitha

തീയണയ്ക്കാൻ ഇനി പെൺപട

പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന

time-read
2 dak  |
April 27, 2024
അഭിരാമി ലാലിയേ
Vanitha

അഭിരാമി ലാലിയേ

മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി

time-read
3 dak  |
April 27, 2024
ഇല കൊഴിഞ്ഞ വസന്തങ്ങൾ
Vanitha

ഇല കൊഴിഞ്ഞ വസന്തങ്ങൾ

സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും

time-read
3 dak  |
April 27, 2024