കേരള യൂണിവേഴ്സിറ്റിയിൽ നിന്നും തീയേറ്ററിൽ എം.ഫിലും, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നിന്ന് ജേർണലിസത്തിൽ പി.ജി.ഡിപ്ലോമയും നേടിയ സിജി പ്രദീപ് ഇപ്പോൾ നാടകം ഐച്ഛികവിഷയമായെടുത്ത് കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ പി.എ ച്ച്.ഡി ചെയ്യുന്നതിനിടയിലാണ് ചലച്ചിത്രാഭിനയത്തിലും സജീവമാകുന്നത്. ഇന്ത്യയിലെ നാല് ഇന്റർനാഷണൽ തീയേറ്റർ ഫെസ്റ്റിവലുകളിലെ നാടകങ്ങളിലും കേന്ദ്ര കഥാപാത്രമായി സിജി പ്രദീപ് അഭിനയിച്ചു.
അരങ്ങുകളിൽ നിന്നും ആർജ്ജിച്ചെടുത്ത ഭാവാഭിനയ പൂർണ്ണിമയെ നെഞ്ചിലേറ്റിയാണ് സിജി പ്രദീപ് വൈവിധ്യ ക്യാമറയുടെ മുന്നിലെത്തിയത്. തിയേറ്ററിന്റെ മാർന്ന കരുത്ത് സിനിമയെന്ന മാസ്മരിക ലോകത്തേക്ക് കടന്നു വന്ന സിജി പ്രദീപിന് അനുഗ്രഹമായി മാറുകയായിരുന്നു. ആർക്ക്ലൈറ്റുകളുടെ വെളിച്ചത്തിൽ ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ കഥാപാത്രത്തിന്റെ ഹൃദയം തൊട്ടറിയാൻ സിജി പ്രദീപിന് നിമിഷങ്ങൾ മതി. ഇതിനകം ഇരുപതോളം ഷോർട്ട് ഫിലിമുകളിൽ നായികയായിരുന്ന സിജി പ്രദീപ് പതിനാല് സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. തൃശൂരിലെ പൂമലയിൽ ചിത്രീകരണം നടന്ന ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സെറ്റിലാണ് സിജി പ്രദീപിനെക്കണ്ടത്. ഈ ചിത്രത്തിലെ നായികയായ സിജി പ്രദീപ് തന്റെ ചലച്ചിത്രാഭിനയ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.
ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ സ്വഭാവസവിശേഷയെക്കുറിച്ച് സൂചിപ്പിക്കാമോ?
Bu hikaye Nana Film dergisinin July 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin July 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.
ധ്യാൻ ശ്രീനിവാസനും നന്ദൻ നാരായണനും
ധ്യാൻ ശ്രീനിവാസന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ വടക്കൻ കേരളത്തിലെ മടപ്പള്ളി, ഒഞ്ചിയം എന്നിവിടങ്ങളിലാണ്. മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഒരു സുന്ദരഗ്രാമം.
നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..
നെപ്പോട്ടിസം എന്നത് ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അത് രാഷ്ട്രീയം മുതൽ സിനിമ, സിവിൽ സർവ്വീസ് തുടങ്ങി സർവ്വമേഖലകളിലും സർവ്വാധിപത്യം തുടരുന്ന സംഗതിയാണ്. എന്നാലിവിടെ നാം പരിഗണിക്കുന്നത് സിനിമയിലെ നെപ്പോട്ടിസത്തെക്കുറിച്ചാണ്. സ്വജനപക്ഷപാതം എന്ന് പച്ചമലയാളത്തിൽ പറയാവുന്ന ഈ സംഗതി ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. ബോളിവുഡ്ഡിൽ കപൂർ കുടുംബത്തിൽ നിന്നും തുടങ്ങിയ യാത്ര ഇന്ന് കിംഗ് ഖാൻ എസ്.ആർ.കെയും പിന്നിട്ട് അടുത്ത തലമുറയിലേക്ക് കടന്നിരിക്കുന്നു. മലയാളത്തിലും ഒരുപിടി ഉദാഹരണങ്ങൾ ഉണ്ട്. നിത്യഹരിതനായകൻ പ്രേംനസീർ, വിഖ്യാത നടൻ കെ.പി. ഉമ്മർ, ബാലൻ കെ. നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, സുകുമാരൻ, എം.ജി. സോമൻ, ടി.ജി. രവി തുടങ്ങി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശ്രീനിവാസൻ എന്നിവരുടെയെല്ലാം മക്കൾ മലയാള സിനിമയിൽ വന്ന് ഭാഗ്യപരീക്ഷണം നടത്തിയവരാണ്.
കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം
കാളിദാസ് ജയറാമിന് മുഖവുരയുടെ ആവശ്യമില്ല. വിവിധ ഭാഷകളിലെ യുവനായകനിരയിൽ അതിവേഗ വളർച്ച നേടിക്കൊണ്ടിരിക്കുന്ന യുവസുന്ദ രന് യുവതികളുടെ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. തമിഴ്നാട്ടിലെ പെൺകുട്ടികൾ മനസ്സിൽ കഷായി കൊണ്ടുനടക്കുന്ന കാളിദാസന്റെ പ്രണയം പരസ്യമായത് അടുത്ത കാലത്താണ്. പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ചതോടെ അവർ തമ്മിലുള്ള വിവാഹനിശ്ചയവും നടന്നുകഴിഞ്ഞു. ഭാവിവധുവായ തന്റെ കാമുകി താരിണിയെക്കുറിച്ചും തങ്ങളുടെ പ്രണയ ബന്ധം മൊട്ടിട്ടതിനെക്കുറിച്ചും പറയുന്നു കാളിദാസ് ജയറാം.
ആനന്ദ് ശ്രീബാല ഒരു പോലീസ് സ്റ്റോറി
ഹോളിവുഡ്ഡിൽ എഞ്ചിനീയറിംഗ് കോഴ്സിന് ചേർന്നു പഠിക്കുമ്പോഴും വിഷ്ണുവിന്റെ മനസ്സ് നിറയെ സിനിമയായിരുന്നു.
ഡബ്ബിംഗ് സംഗീതം പിന്നെ നിർമ്മാണവും
നവാഗത സംവിധായകരായ അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ സിനിമ ദേശീയ- അന്തർദേശീയ തലങ്ങളിൽ നാൽപ്പതോളം പുരസ്ക്കാരങ്ങളാണ് ഇതിനകം നേടിയെടുത്തിരിക്കുന്നത്
അഞ്ചാം വേദം
അഞ്ച് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജർമ്മനിയിലെ നിയാണ്ടർ താഴ് വരയിൽ മനുഷ്യൻ ഉണ്ടായി എന്ന് ശാസ്ത്രം പറയുന്നു. ഭൂമിയിലെ പൊടികൊണ്ട് ദൈവം തന്നെപ്പോലെ തന്നെ മനുഷ്യനെ സൃഷ്ടിച്ചു എന്ന് മതഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നു.
കടമറ്റത്തു കത്തനാർ
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന \"കത്തനാരി'ൽ അനുഷ്ക ഷെട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
മക്കൾ കാരണമാണ് സിനിമയിലെത്തിയത്.
സാധാരണ അച്ഛനമ്മമാർ മുഖേന മക്കൾ സിനിമയിലേക്ക് എത്താറുണ്ട്. എന്നാൽ ഇവിടെ നേരെ തിരിച്ചാണ്. എന്റെ മകൻ അമൽ കെ.ഉദയ്, മകൾ അഭിരാമി. രണ്ടുപേരും സിനിമയിലുള്ളവരാണ്.