മരണപ്പതിപ്പ്
Manorama Weekly
|June 22,2024
കഥക്കൂട്ട്
ഒരു പ്രസിദ്ധീകരണം തുടങ്ങുന്നതിനു കൊട്ടിപ്പാടിസേവയൊക്കെ ഉണ്ടാവുമെങ്കിലും നിർത്തുന്നതിന് ആഘോഷങ്ങളുണ്ടാകാറില്ല. എന്നാൽ, ഇലസ്ട്രേറ്റഡ് വീക്ലി ഓഫ് ഇന്ത്യ പ്രസിദ്ധീകരണം പൂട്ടിക്കെട്ടിയത് ഒരു വിടവാങ്ങൽ പതിപ്പോടെയാണ്.
മലയാളത്തിൽ ചിന്തയുടെ ഹെഡ് ഓഫിസ് ആയിരുന്ന എം.ഗോവിന്ദൻ താൻ നടത്തിയ മാസികകളുടെയെല്ലാം മരണം മുൻകൂട്ടി പ്രവചിച്ച് ശ്രദ്ധ നേടിയിരുന്നു. മാസികയായിരുന്ന "ഗോപുരത്തിൽ ഗോവിന്ദൻ എഴുതി: “ആറു ലക്കങ്ങൾ പ്രസിദ്ധപ്പെടുത്തുക തന്നെ ചെയ്യും. അതു യാഥാർഥ്യമായി. ആറാം ലക്ക ത്തോടെ ഗോപുരം താഴെ വീണു.
പിന്നീട് 1963-64 കാലത്ത് ഇറക്കിയ 'സമീക്ഷ' മൂന്നു വർഷം (12 ലക്കങ്ങൾ) ആയാലോ അല്ലെങ്കിൽ പ്രചാരം ആയിരം കോപ്പി എത്തിയാലോ അവസാനിപ്പിക്കുമെന്നായിരുന്നു ഗോവിന്ദൻ പറഞ്ഞിരുന്നത്. ആയിരം കോപ്പിയിലേറെയായാൽ ഒത്തുതീർപ്പുകൾക്കു വഴങ്ങേണ്ടിവരും എന്നായിരുന്നു ഗോവിന്ദന്റെ ആശങ്ക.
Bu hikaye Manorama Weekly dergisinin June 22,2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Manorama Weekly'den DAHA FAZLA HİKAYE
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Listen
Translate
Change font size

