കള്ളനും ഭഗവതിയും' എന്ന ചിത്രത്തിലൂടെയാണ് ബംഗാളി നടി മോക്ഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മോക്ഷയെ കണ്ട മലയാളികൾ ചോദിച്ചു, "ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?' എന്ന്. അത്ര ചൈതന്യമുള്ള മുഖം.
പലരും കരുതി മോക്ഷ മലയാളിയാണന്ന്. ഒരിടവേളയ്ക്കുശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്റെ തന്നെ ചിത്തിനി' എന്ന സിനിമയിലൂടെ മോക്ഷ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. തന്റെ മലയാള സിനിമ പ്രവേശനത്തെപ്പറ്റി മോക്ഷ സംസാരിക്കുന്നു.
സിനിമയിലേക്ക്
ചെറുപ്പം മുതലേ കലാമേഖലയിൽ ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം. ഞാൻ അടിസ്ഥാനപരമായി ഒരു ക്ലാസിക്കൽ ഡാൻസർ ആണ്. ഭരതനാട്യം, കഥക്, ഒഡീസി എന്നീ നൃത്തരൂപ ങ്ങൾ കുട്ടിക്കാലം തൊട്ടു പരിശീലിച്ചിട്ടുണ്ട്. 2018ൽ റിലീസ് ചെയ്ത "ബാഗ് ബന്ദി ഖേല' ആണ് എന്റെ ആദ്യ ചിത്രം. എന്റെ ഡാൻസ് കണ്ടും ഫോട്ടോ കണ്ടുമാണ് ആ സിനിമയിലേക്ക് അവസരം ലഭിച്ചത്. പിന്നീട് 2019ൽ ദേബാരതി ഗുപ്ത സംവി ധാനം ചെയ്ത് "ഫിൽറ്റർ കോഫി ലിക്വർ ചാ' എന്ന സിനിമയിൽ അഭിനയിച്ചു. ഇതെല്ലാം ചെറിയ വേഷങ്ങളായിരുന്നു.
2020ൽ ആണ് ഞാൻ പ്രധാന വേഷത്തിൽ എത്തിയ ബംഗാളി ചിത്രം കർമ' റിലീസ് ചെയ്തത്. റിംഗോ ബാനർജിയാണ് ചിത്രം സംവിധാനം ചെയ്തത്. അതു ഒടിടി റിലീസ് ആയിരുന്നു. "കർമ'യ്ക്കു ശേഷമാണ് എനിക്ക് തെന്നിന്ത്യൻ സിനിമയിൽ നിന്ന് വിളി വന്നത്. “വാൾ' എന്ന തമിഴ് സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് "ലക്കി ലക്ഷ്മൺ' എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു.
ഭഗവതിയായത്
Bu hikaye Manorama Weekly dergisinin March 30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin March 30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.