കുട്ടിക്കാലത്ത് വലിയ ഏകാന്തത അനുഭവിച്ച ഒരാളാണു ഞാൻ. അച്ഛന്റെയും അമ്മയുടെയും രണ്ടാം വിവാഹം, അതുകൊണ്ടുണ്ടായ ചില അന്തഃഛിദ്രങ്ൾ. കൂടെ പഠിച്ചിരുന്ന വളരെ ദരിദ്രനായ കുര്യാക്കോസ് എപ്പോഴും പുസ്തകങ്ങൾ കക്ഷത്തിൽ വച്ചു നടന്നിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അവൻ എന്നെ ആദ്യമായി പിറവം ഗ്രാമീണ വായനശാലയിൽ കൂട്ടിക്കൊണ്ടുപോയി.
കുര്യാക്കോസ് എനിക്കൊരു പുസ്തകം എടുത്തു തന്നു. കെ. ദാമോദരന്റെ മനുഷ്യൻ' എന്ന പുസ്തകം. ജീവിതത്തിൽ ഞാൻ ആദ്യമായി വായിക്കുന്ന പുസ്തകം. എന്റെ ഇതുവരെയുള്ള എല്ലാ വായനയെയും ഈ പുസ്തകം സ്വാധീനിച്ചിട്ടുണ്ട്. വായിച്ചു വായിച്ച് ഒരിക്കൽ ഞാൻ ഒരു കഥ എഴുതി. "ഗായകൻ' എന്നായിരുന്നു ആ കഥയുടെ പേര്. പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ കയ്യെഴുത്ത് മാസികയിൽ കഥ പ്രസിദ്ധീകരിച്ചു.
Bu hikaye Manorama Weekly dergisinin August 27, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin August 27, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.
ഇനി ഒരു പാട്ട്
കഥക്കൂട്ട്
അച്ഛനും അപ്പൂട്ടനും
വഴിവിളക്കുകൾ
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്
പുലിയെ തേടിപ്പോയ വഴി
വഴിവിളക്കുകൾ