1957 ൽ കാട്ടൂരിൽ ജനിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ജനറൽ സെക്രട്ടറി. കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, ചെറുകാട്, ഇടശ്ശേരി, മുട്ടത്തു വർക്കി, പി. പത്മരാജൻ, എ.പി.കളക്കാട്, യു.പി.ജയരാജ്, സി.വി.ശ്രീരാമൻ എന്നിവരുടെ പേരിലുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കംഗാരുനൃത്തം, കറപ്പൻ എന്നീ നോവലുകളും പത്തോളം ചെറുകഥാ സമാഹാരങ്ങളും രചിച്ചു. വിലാസം: അശോകൻ ചരുവിൽ കാട്ടൂർ, തൃശൂർ - 680 702
അച്ഛൻ പഠിപ്പിച്ചിരുന്ന കാറളം ഹൈസ്കൂളിലാണ് ഞാൻ പഠിച്ചത്. അക്കാലത്തെ ഇടതുപക്ഷാഭിമുഖ്യമുള്ള കുറെ യുവാക്കൾ ചേർന്നു രൂപീകരിച്ച സ്കൂളാണത്. എന്റെ വീട്ടിൽ നിന്ന് എട്ടോ പത്തോ കിലോമീറ്റർ ദൂരമുണ്ട്. രണ്ടു കോൾപ്പാടവും ഒരു കുന്നും കടന്നു വേണം പോകാൻ ചില ടീച്ചർമാരുടെ (കല്യാണിക്കുട്ടി, രമണി, വനജ എന്നിങ്ങനെ പേരുകൾ) സംരക്ഷണയിലായിരുന്നു ഞങ്ങളുടെ യാത്ര. ടീച്ചർമാർ അക്കാലത്തെ പോപ്പുലർ മാഗസിനുകളായ മനോരമയും ജനയുഗവും വായിക്കുന്നവരാണ്. അതിൽ വരുന്ന കഥകളെക്കുറിച്ചും നോവലുകളെക്കുറിച്ചും അവർ പറയും.
Bu hikaye Manorama Weekly dergisinin August 13, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin August 13, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.