മുള്ളൻ പന്നി എന്നു മാത്രമല്ല എയ്യൻ പന്നി എന്നു വരെ എനിക്ക് പേരിട്ടുകളഞ്ഞു ഈ മനുഷ്യര്. ആരൊക്കെയോ പറഞ്ഞുണ്ടാക്കിയ കഥയാണിത്. എനിക്കങ്ങനെ ഒരു കഴിവില്ല. എന്റെ രോമമാണ് മുള്ളായി പരിണമിച്ചത്. ഓട്ടത്തിനിടയിൽ ചിലത് പൊഴിഞ്ഞ് വീഴും എന്നു മാത്രം. അല്ലാതെ അമ്പെയ്തു കൊള്ളിക്കും പോലെ മുള്ള് എയ്യാൻ ഞങ്ങൾക്കാവില്ല.
കെരാറ്റിൻ കൊണ്ട് ഉറപ്പുള്ളതാക്കിയ ഞങ്ങളുടെ ഉള്ളുപൊള്ളയായ രോമം - നിങ്ങൾക്ക് രോമാഞ്ചം ഉണ്ടാകുമ്പോൾ പൊങ്ങി നിൽക്കുന്ന രോമം പോലെയല്ല. ഓരോ രോമവും അതിന്റെ അടിയിലെ പേശിയുമായി നേരിട്ട് ബന്ധിച്ചിട്ടുള്ളതിനാൽ ഇഷ്ടം പോലെ ഇത് ഉയർത്താനും താഴ്ത്താനും ചെറുതായി ചലിപ്പിക്കാനും കഴിയും. അങ്ങനെ അവ കുലുക്കി ഒച്ചയുണ്ടാക്കി പേടിപ്പിക്കാനും ആവും.
ഏതവനാണാവോ എനിക്ക് പന്നി എന്നു പേരിട്ടത്? പൊർ കുപ്പിൻ എന്ന കിടിലൻ പേരുണ്ടല്ലോ എനിക്ക്. എന്റെ കിങ്കിരി പല്ലും ഓമനത്തമുള്ള ഈ മുഖവും കണ്ടിട്ടും പന്നി എന്ന് വിളിച്ച ആളെ സമ്മതിക്കണം അണ്ണാനും എലിയും ഒക്കെ ഉൾപ്പെടുന്ന റോഡന്റുകളുടെ - കരണ്ട് തീനികളുടെ കൂട്ടത്തിൽപ്പെട്ടവരാണ് ഞങ്ങൾ. പന്നികളുമായി ഒരു ബന്ധവും ഇല്ല.
അനങ്ങും തോറും ആഴത്തിലേക്ക്
Bu hikaye Eureka Science dergisinin EUREKA 2024 MARCH sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Eureka Science dergisinin EUREKA 2024 MARCH sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
അക്യുപങ്ചർ
ഇന്ത്യയിൽ അക്യുപങ്ചർ എന്ന ചികിത്സാരീതി ഇന്ന് പല ആളുകളും പിന്തുടരുന്നുണ്ട്. ഇതൊരു സമാന്തര ചികിത്സയായി കരുതുന്നവരുമുണ്ട്. അക്യുപങ്ചർ ചികിത്സയെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.
കഴുത്തും കണ്ണും
പുറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നമ്മൾ തലതിരിച്ച് നോക്കും. ആരാണ്, എന്താണ് അവിടെ സംഭവിക്കുന്നതെന്നറിയാൻ.
പ്രകൃതിയുടെ സമ്മാനങ്ങൾ
കന്നിമഴക്ക് ഭൂമിയിൽ പതിക്കുന്ന ജലം സ്പോഞ്ച് പോലെ വലിച്ചെടുത്ത് വൃക്ഷവേരുകൾക്ക് വെള്ളം ലഭിക്കുവാനും, കിണറുകൾ വറ്റാതെയിരിക്കുവാനുമെല്ലാം ഈ ഉണക്കപ്പുല്ലുകൾ ആവശ്യമാണ്
വിമാനങ്ങളുടെ കഥ
കിളികൾ പറക്കുന്ന പോലെ ചിറകടിച്ച് ആകാശത്ത് പാറിപ്പറക്കാൻ പണ്ടു മുതലേ മനുഷ്യർക്ക് കൊതി തോന്നിയിട്ടുണ്ട്. ചിലർ ചിറകുപോലെ ചിലതെല്ലാം കെട്ടിവച്ച് പറക്കാൻ നോക്കി പരാജയങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്.
കടൽപൊന്ന്
പ്രോട്ടോണിബിയ ഡയകാന്തസ് (Protonibea diacanthus) എന്നാണ് ഗോൽ മീനിന്റെ ശാസ്ത്രനാമം.
കുട്ടിക്കാലം
അടുത്തിടെ അന്തരിച്ച ചിത്രകാരൻ എ. രാമചന്ദ്രന്റെ ജീവരേഖകൾ എന്ന പുസ്തകത്തിൽ നിന്ന്.
ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം
അവധിക്കാലം വരവായി
സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ
ഇന്റർനെറ്റിലൂടെ ഒഴുകുന്ന ഡാറ്റയുടെ അളവ് ദിവസം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ സമുദ്രാന്തര കേബിളുകളുടെ പ്രാധാന്യവും കൂടിക്കൊണ്ടിരിക്കും.
World Earth Day ലോക ഭൗമദിനം
പ്ലാനറ്റ് v/s പ്ലാസ്റ്റിക്
കീമോഫോബിയ
അവധിക്കാലം വരവായി