Denemek ALTIN - Özgür
കാന്താ, ഞാനും വരാം...ഊണൊന്നു കാലമാകട്ടെ...
Manorama Weekly
|May 01, 2021
വീണ്ടുമെത്തി പൂരം. ആനയും അമ്പാരിയും കുടമാറ്റവും മേളപ്പെരുമയും ഒരിക്കൽക്കൂടി വന്നെത്തുകയാണ്. വടക്കുന്നാഥന്റെ തിരുമുറ്റത്ത് മാത്രമല്ല, ഓരോ തൃശൂർകാരന്റെയും വീട്ടിലെ അടുക്കളയിലും കാണാം മറ്റൊരു ചെറിയ (വലിയ) പൂരം. ഉണ്ണിയപ്പവും വട്ടേപ്പവും ഒരുക്കലാണ് തലേനാളിലെ അടുക്കളപ്പണികളിൽ പ്രധാനം. പിറ്റേന്നെത്തുന്ന വർക്ക് കൊടുക്കാനുള്ള പൂര മധുരമാണിത്. വൈകിട്ട് നഗരത്തിൽ ഒന്ന് നടന്നാൽ മതി; തേങ്ങാക്കൊത്തു മൊരിയുന്നതിന്റെയും നല്ല കള്ള് വട്ടേപ്പത്തിന്റെയുമെല്ലാം കൊതിപ്പിക്കുന്ന മണം തേടിയെത്തും.
-

പൂരം നാളിൽ പുലർച്ചെ എഴുന്നേറ്റ് സദ്യക്കുള്ള വട്ടം കൂട്ടണം. അവിയൽ, സാമ്പാർ, തോരൻ, പിന്നെ കുറച്ചു കൂട്ടു കറികൾ. ഇതിലൊന്നും പെടാതെ, മാറി നിൽക്കുന്ന മാമ്പഴ പുളിശ്ശേരിയും. മാമ്പഴ പുളിശ്ശേരി തൃശൂരുകാരുടെ പ്രധാനപ്പെട്ട വിഭവമാണെങ്കിലും സർവസാധാരണമല്ല. കാളൻ കൂട്ടി ശീലിച്ച ഇവിടുത്ത&
Bu hikaye Manorama Weekly dergisinin May 01, 2021 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Manorama Weekly'den DAHA FAZLA HİKAYE

Manorama Weekly
ഇറക്കിക്കെട്ടൽ
കഥക്കൂട്ട്
1 mins
September 27,2025

Manorama Weekly
കഥയുടെ നരിവേട്ട
വഴിവിളക്കുകൾ
1 min
September 27,2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വഴുതനങ്ങ തേങ്ങാപ്പാലിൽ വറ്റിച്ചത്
1 mins
September 20, 2025

Manorama Weekly
നായ്ക്കളും ഉറക്കവും
പെറ്റ്സ് കോർണർ
1 min
September 20, 2025

Manorama Weekly
സാഹിത്യക്കേസുകൾ
കഥക്കൂട്ട്
2 mins
September 20, 2025

Manorama Weekly
പ്രണയത്തിനേറ്റ പ്രഹരമാണ് കഥ
വഴിവിളക്കുകൾ
1 mins
September 20, 2025

Manorama Weekly
ആറ് ഓണപായസങ്ങൾ
ക്യാരറ്റ് പായസം
2 mins
September 13, 2025

Manorama Weekly
ഇടത്തന്മാർ
തോമസ് ജേക്കബ്
2 mins
September 13, 2025

Manorama Weekly
സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസിങ് തട്ടിപ്പുകൾ
സൈബർ ക്രൈം
1 mins
September 06, 2025

Manorama Weekly
രക്ഷാകവചവും പതാകയും
വഴിവിളക്കുകൾ
1 mins
September 06, 2025
Translate
Change font size