Denemek ALTIN - Özgür

കാന്താ, ഞാനും വരാം...ഊണൊന്നു കാലമാകട്ടെ...

Manorama Weekly

|

May 01, 2021

വീണ്ടുമെത്തി പൂരം. ആനയും അമ്പാരിയും കുടമാറ്റവും മേളപ്പെരുമയും ഒരിക്കൽക്കൂടി വന്നെത്തുകയാണ്. വടക്കുന്നാഥന്റെ തിരുമുറ്റത്ത് മാത്രമല്ല, ഓരോ തൃശൂർകാരന്റെയും വീട്ടിലെ അടുക്കളയിലും കാണാം മറ്റൊരു ചെറിയ (വലിയ) പൂരം. ഉണ്ണിയപ്പവും വട്ടേപ്പവും ഒരുക്കലാണ് തലേനാളിലെ അടുക്കളപ്പണികളിൽ പ്രധാനം. പിറ്റേന്നെത്തുന്ന വർക്ക് കൊടുക്കാനുള്ള പൂര മധുരമാണിത്. വൈകിട്ട് നഗരത്തിൽ ഒന്ന് നടന്നാൽ മതി; തേങ്ങാക്കൊത്തു മൊരിയുന്നതിന്റെയും നല്ല കള്ള് വട്ടേപ്പത്തിന്റെയുമെല്ലാം കൊതിപ്പിക്കുന്ന മണം തേടിയെത്തും.

കാന്താ, ഞാനും വരാം...ഊണൊന്നു കാലമാകട്ടെ...

പൂരം നാളിൽ പുലർച്ചെ എഴുന്നേറ്റ് സദ്യക്കുള്ള വട്ടം കൂട്ടണം. അവിയൽ, സാമ്പാർ, തോരൻ, പിന്നെ കുറച്ചു കൂട്ടു കറികൾ. ഇതിലൊന്നും പെടാതെ, മാറി നിൽക്കുന്ന മാമ്പഴ പുളിശ്ശേരിയും. മാമ്പഴ പുളിശ്ശേരി തൃശൂരുകാരുടെ പ്രധാനപ്പെട്ട വിഭവമാണെങ്കിലും സർവസാധാരണമല്ല. കാളൻ കൂട്ടി ശീലിച്ച ഇവിടുത്ത&

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size