ഇംഗ്ലിഷ് ഭാഷയിൽ വേണ്ടത്രെ, മലയാളത്തിൽ ഇല്ലത്രെ എന്ന് ഒരു ക്വിസ് മത്സരത്തിൽ കേട്ടാൽ ഉത്തരങ്ങൾ ഏറെയുണ്ടാവും. അതിൽ ഒരെണ്ണം ചുരുക്കെഴുത്ത് എന്നാവും. വാക്കുകളുടെ ആദ്യാക്ഷരങ്ങൾ കൊണ്ടുള്ള ചുരുക്കെഴുത്ത്.
മലയാളത്തിലും ചുരുക്കെഴുത്തു നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഡിസി ബുക്സ് സ്ഥാപകൻ ഡി.സി. കിഴക്കെമുറി രേഖപ്പെടുത്തിയിട്ടുണ്ട്. മഹാകവി കുമാരനാശാൻ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ എസ്എൻഡിപി യോഗം എന്നതിനുപകരം ശ്രീ.നാ...യോഗം എന്നാണ് ശ്രീനാരായണ ധർമ പരിപാലനയോഗം) ഉപയോഗിച്ചിരുന്നത്.
ഒരു കാലത്ത് കണക്കു ക്ലാസുകളിൽ ഏറെ സമയം മിനക്കെടുത്തിയിരുന്ന ലസാഗുവും ഉസാഘയും ചുരുക്കെഴുത്തായിരുന്നുവെന്ന കാര്യം തന്നെ നമ്മൾ മറന്നിരിക്കുന്നു. തന്നിരിക്കുന്ന സംഖ്യകളുടെ പൊതു ഗുണിതങ്ങളിൽ ഏറ്റവും ചെറുതിനെയാണു ലഘുതമ സാധാരണ ഗുണിതം (ലസാഗു- Least Common Multiple LCM) എന്നു വിളിക്കുന്നത്. ഉത്തമസാധാരണ ഘടകം(ഉസാഘ) രണ്ടോ അതിലധികമോ സംഖ്യകളുടെ പൊതുഘടകങ്ങളിൽ ഏറ്റവും വലുത് - Highest Common Factor.
ഇംഗ്ലിഷ് രീതിയിലല്ലാത്ത ചുരുക്കെഴുത്തു മലയാളത്തിലുണ്ട്. മേപ്പടി (മുൻ പറഞ്ഞപോലെ) എന്നതിന് ടി എന്നു മാത്രം ഏഴുതുക, മേപ്പടിയാൻ (മുൻപറഞ്ഞ ആൾ) എന്നതിന് ടിയാൻ എന്നെഴുതുക.
This story is from the July 08,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 08,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.
ഇനി ഒരു പാട്ട്
കഥക്കൂട്ട്
അച്ഛനും അപ്പൂട്ടനും
വഴിവിളക്കുകൾ
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്
പുലിയെ തേടിപ്പോയ വഴി
വഴിവിളക്കുകൾ
"ബദൽ സിനിമയുമായി ഗായത്രി
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.