പ്രസാധകരുടെ പൂക്കാലമാണിത്. ഓരോ ജില്ലയിലുമുണ്ട് അൻപതോളം പ്രസാധകർ. മിക്ക ഡിടിപി ഓപ്പറേറ്റർമാരും പ്രസാധകരാണ്. ഇവരെല്ലാം കൂടി പ്രതിദിനം മുപ്പതോളം പുസ്തകങ്ങൾ പുറത്തിറക്കുന്നു.
മുൻപ് ഇതായിരുന്നില്ല സ്ഥിതി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്കൂൾ പാഠപുസ്തകങ്ങളൊഴിച്ചാൽ ഒരു വർഷം പത്തോളം പുസ്തകങ്ങളേ മലയാളത്തിൽ പുറത്തുവന്നിരുന്നുള്ളൂ.
വടക്കുംകൂർ രാജരാജവർമയുടെ കെട്ടുകെട്ടായുള്ള കയ്യെഴുത്തു പ്രതികളും ഒ.എം. ചെറിയാന്റെ പതിമൂവായിരത്തിൽ പരം കയ്യെഴുത്തു പേജുകളുള്ള ഹൈന്ദവ ധർമസുധാകര'വും. അവരുടെ കാലം കഴിഞ്ഞും അച്ചടിക്കാതെ കിടന്നു. ഹൈന്ദവധർമ സുധാകരത്തിന്റെ കാര്യത്തിൽ ഡി.സി.കിഴക്കെമുറിക്കുപോലും കൈപൊള്ളി. ഈ മഹാകൃതി ജനങ്ങളിലെത്തിക്കാതിരിക്കുന്നതു വലിയ പാതകമാണെന്നു പലരും നേരിട്ടു പറഞ്ഞപ്പോൾ കോഴിക്കോട്ടെ രാമകൃഷ്ണമിഷൻ അധ്യക്ഷനായിരുന്ന സിദ്ധിനാഥാനന്ദ സ്വാമി എഡിറ്ററും ഓംചേരി അസോഷ്യേറ്റ് എഡിറ്ററു മായി ആ പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസി തയാറായി. പരസ്യം ചെയ്തിട്ടും ഭാരിച്ച അച്ചടിച്ചെലവിനനുസരണമായി വേണ്ട വരുമാനം പ്രീപബ്ലിക്കേഷൻ വ്യവസ്ഥയിൽ ലഭിക്കാതെ വന്നപ്പോൾ ഡിസിക്ക് അതിൽനിന്നു പിൻമാറേണ്ടിവന്നു. പിന്നീടു മറ്റൊരു പ്രസാധകനാണ് ആ പുസ്തകം പുറത്തിറക്കിയത്.
Bu hikaye Manorama Weekly dergisinin April 29,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin April 29,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.