സമയവും കാലവും മാറുന്നതനുസരിച്ച് എന്തെല്ലാം മാറ്റങ്ങൾ
ഒരു കാലത്ത് യൂറോപ്പിൽ തൊഴിലാളികളെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ഐറിഷ് വംശജർ അപേക്ഷിക്കേണ്ടതില്ല' എന്നു ബോർഡ് വയ്ക്കുമായിരുന്നു. ഇന്ന് അയർലൻഡുകാർ ഇല്ലാത്ത സ്ഥലങ്ങളില്ല. നമ്മുടെ നാട്ടിലെ നഴ്സുമാർ ജോലി സ്വീകരിച്ച് അയർലൻഡിലാകെയുണ്ട്.
ഇംഗ്ലണ്ടിൽ കിഴക്കൻ സസക്സിലെ ഒരു കത്തോലിക്ക പള്ളിയിൽ യേശു ക്രിസ്തു ജീൻസിട്ടു നിൽക്കുന്ന ഒരു പ്രതിമയുണ്ട്. ജീൻസ്, യുവതലമുറയുടെ ഹരമായിത്തീർന്നശേഷം പ്രസിദ്ധ ശിൽപി മാർക്കസ് കോർണിഷ് രൂപകൽപന ചെയ്തതാണിത്.
പരസ്പരം 1954ൽ കണ്ടുമുട്ടിയപ്പോൾ ഹസ്തദാനം ചെയ്യാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയും കറതീർന്ന കമ്യൂണിസ്റ്റ് വിരുദ്ധനുമായ ജോൺ ഫോർഡള്ള സ് വിസമ്മതിച്ചതിനാൽ ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് ചു. എൻ. ലൈ നീട്ടിയ കൈ പിന്നോട്ടു വലിക്കേണ്ടിവന്നു. 1972ൽ പരസ്യപ്പെടുത്താതെയും മറ്റു രാജ്യങ്ങളെ അറിയിക്കാതെയും ചൈനയിൽ ചെന്നിറങ്ങിയ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ചു.എൻ. ലൈ കൈ കഴയ്ക്കുന്നതുവരെ ഹസ്തദാനം ചെയ്തുകൊണ്ടിരുന്നു.
ശത്രുക്കളിലാരെങ്കിലും നമ്മുടെ കിണറ്റിൽ വിഷം കലക്കുന്നുണ്ടോ എന്നു നോക്കാൻ കൊട്ടാരത്തിലെ കിടപ്പുമുറിയിൽ നിന്നു കാണാവുന്നിടത്താവണം കിണർ എന്നു തിരുവിതാംകൂറിലെ ധർമരാജാവ് നിഷ്കർഷിച്ചിരുന്ന ഒരു കാലഘട്ടമുണ്ട്. ഇന്നു ശത്രുസംഹാര ടെക്നോളജി എത്രയോ വികസിച്ചിരിക്കുന്നു.
Esta historia es de la edición April 08,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 08,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.