ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ (നോവൽ), പരൽമീൻ നീന്തുന്ന പടം (ആത്മകഥ), ഏതോ സരണികളിൽ (യാത്രാവിവരണം) എന്നീ പുസ്തകങ്ങൾക്ക് കേരള സാഹിത്വ അക്കാദമി പുരസ്കാരങ്ങൾ. സിനിമയുടെ ഇടങ്ങൾക്ക് (ചലച്ചിത്രപഠനം) സംസ്ഥാന അവാർഡ്. അറുപതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.
വിലാസം: ദിശ, പിലിക്കോട് പോസ്റ്റ്, കാസർകോട്
വർഷങ്ങൾക്കു മുൻപ് ടെലിഫോൺ ഇല്ലാത്ത കാലത്തു കിട്ടിയ ഒരു കത്ത് ഞാൻ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഇംഗ്ലിഷിൽ ടൈപ്പ് ചെയ്ത ആ കത്ത് 1987ഫെബ്രുവരി 6ന് തിരുവനന്തപുരത്തു നിന്ന് എനിക്കയച്ചതു പ്രശസ്ത സംവിധായകനായ കെ.ജി. ജോർജ് ആണ്. എന്റെ ഉറങ്ങാൻ വയ്യ എന്ന കഥ വായിച്ചു. അത് അദ്ദേഹം സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്ന ബജറ്റ് കുറഞ്ഞ സിനിമയ്ക്കു വളരെ യോജിച്ചതാണ്. അതു സിനിമയാക്കുന്ന കാര്യം സംസാരിക്കാൻ വൈകാതെ കാണാൻ പറ്റുമോ എന്നു ചോദിച്ചു കൊണ്ടായിരുന്നു കത്ത്. ഞാൻ അദ്ദേഹത്തിനു മറുപടി അയച്ചു. അടുത്ത ദിവസം കോട്ടയത്തേക്കു വരുന്നുണ്ടെന്നും അവിട നിന്നു തിരുവനന്തപുരത്തേക്കു വരാമെന്നും പറഞ്ഞു.
この記事は Manorama Weekly の October 22, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Manorama Weekly の October 22, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.