Poging GOUD - Vrij

പാട്ടുപുസ്തകവും കാരൂർ കഥകളും

Manorama Weekly

|

December 31,2022

വഴിവിളക്കുകൾ

-  വി. ആർ. സുധീഷ്

പാട്ടുപുസ്തകവും കാരൂർ കഥകളും

സാഹിത്യപാരമ്പര്യമോ പുസ്തകപരിചയമോ ഇല്ലാത്ത ഒരു കുടുംബത്തിൽ ജനിച്ച ഞാൻ, കുട്ടിക്കാലത്തു വായിച്ചത് സിനിമ നോട്ടിസിലെ കഥാസാരവും പാട്ടു പുസ്തകങ്ങളുമാണ്. പുസ്തകങ്ങളൊന്നും അന്നു ലഭ്യമായിരുന്നില്ല. വീടിന്റെ ചുറ്റുവട്ടത്തൊന്നും വായനശാലകളും ഇല്ല. സ്കൂൾകാലം കഴിഞ്ഞാണു ഞാൻ വായിച്ചു തുടങ്ങിയതു തന്നെ. പക്ഷേ, പാട്ടിന്റെ വരികളൊക്കെയും മനസ്സിൽ പതിഞ്ഞു കിടക്കും. പല വാക്കുകളുടെയും അർഥം അറിയില്ല. അന്നത്തെ പാട്ടുകളിലെ കവിത എനിക്കു ഭാഷയും ഭാവനയും തന്നു. വാക്കിന്റെ അർഥം അറിയാനുള്ള പ്രചോദനം തന്നു. അനുരാഗസുന്ദര സ്വപ്നങ്ങൾക്കൊപ്പം ചക്രവാളവും ചന്ദ്രകാന്തവും അഞ്ജനക്കണ്ണും അന്ധകാരവും എന്തെന്നു ഞാനറിഞ്ഞു.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size