Prøve GULL - Gratis
ഇരുട്ടു താണ്ടിയ കാലം
Vanitha
|April 12, 2025
ജീവിതത്തെ മൂടിയ ഇരുട്ടിൽ നിന്നു മകളുടെ കൈപിടിച്ചു വളർന്ന ഒരമ്മയുടെ വിജയഗാഥ

കാലം എഴുതുന്ന കുറിപ്പടിയിൽ ചിലർ തളർന്നു പോകും. പക്ഷേ, മറ്റു ചിലരാകട്ടെ അതു വിജയത്തിന്റെ നീലപെൻസിൽ കൊണ്ടു തിരുത്തിയെഴുതും. അങ്ങനെ സ്വയം മാറ്റിയെഴുതിയ അതിജീവനകഥയാണ് ഡോ. രജിത നന്ദിനിയുടേത്.
പീഡിയാട്രീഷൻ, ബ്ലോഗർ, സംരംഭക തുടങ്ങി നിരവധി വിശേഷണങ്ങളുണ്ട് ഇന്നു രജിതയ്ക്ക്. അലോഹ, നീലൂസ് ബേബി ഫുഡ് എന്നീ ബ്രാൻഡുകൾ, പെഡ് ടോക്സ് എന്ന ഇൻസ്റ്റഗ്രാം പേജ് എന്നിവയ്ക്കു പിന്നിലെ ശക്തയായ സ്ത്രീസാന്നിധ്യമാണ് രജിത. പ്രതിസന്ധികളിൽ പതറി നിൽക്കുന്ന ആർക്കും പ്രചോദനമേകുന്നതാണ് ഈ 51കാരിയുടെ ജീവിതം എന്ന കാര്യം ഉറപ്പാണ്.
പഠിക്കാൻ മിടുക്കി, എംബിബിഎസ് ക ഴിഞ്ഞ് ഹൗസ് സർജൻസി ചെയ്തു. പിന്നെ, വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹം സുന്ദരമായൊരു ജീവിതം സ്വപ്നം കണ്ട രജിതയുടെ പരീക്ഷണഘട്ടങ്ങളുടെ തുടക്കം അവിടെ നിന്നാണ്. ദാമ്പത്യത്തിന്റെ തുടക്കത്തിൽ തന്നെ രജിത പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞു. പക്ഷേ, ഇന്നത്തെ തലമുറയെപ്പോലെ ധൈര്യമായി തീരുമാനങ്ങൾ പറയാൻ ആ ഇരുപത്തി നാലുകാരിക്ക് അന്നു കഴിഞ്ഞില്ല.
അച്ഛൻ രാജേന്ദ്രൻ നായരോടും അമ്മ നന്ദിനി ദേവിയോടും പോലും ഒന്നും മനസ്സു തുറന്നു പറഞ്ഞില്ല. സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോയി. “മകൾ ദുർഗ ജനിച്ച് ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും സ്ഥിതി ആകെ മോശമായി. എങ്കിലും യാന്ത്രികമായി ജീവിതം തുടർന്നു. വീട്ടിൽ സഹായത്തിനു വരുന്ന ചേച്ചിയാണ് അച്ഛനെയും അമ്മയെയും വിവരം അറിയിക്കുന്നത്. അവർ രണ്ടുപേരും വന്നു. അച്ഛൻ കൂടുതലൊന്നും ചോദിച്ചില്ല.
"മോളെ, എടുക്കേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തോളൂ. നമുക്കു വീട്ടിലേക്കു പോകാം.' എനിക്ക് ഒന്നും വിശദീകരിക്കേണ്ടി വന്നില്ല.'' അച്ഛന്റെ വാക്കിന്റെ കൈപിടിച്ച് രജിത സ്വന്തം വീട്ടിലേക്കു മടങ്ങി.
“വീട്ടിലെത്തിയ ശേഷം പിജി എൻട്രൻസ് തയാറെടുപ്പുകൾ ആരംഭിച്ചു. എന്റെ സ്വപ്നമായ, പീഡിയാട്രിക്സിന് അഡ്മി ഷൻ കിട്ടി. ഇന്റർവ്യൂ ഡേറ്റ് അടുത്തപ്പോൾ ഹൃദയാഘാതം വന്ന് അച്ഛൻ ആശുപത്രിയിലായി. അച്ഛന് ഒപ്പം വരാനാവില്ല. ആ മോഹം ഉപേക്ഷിച്ചോളൂ എന്നു പലരും പറഞ്ഞു. ഞാൻ പിജി നേടണം എന്നത് അച്ഛന്റെ മോഹമായിരുന്നു. അങ്ങനെ കോഴ്സിന് ജോയ് ചെയ്തു.
Denne historien er fra April 12, 2025 -utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size